Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമിന്നൽ ഹർത്താൽ:...

മിന്നൽ ഹർത്താൽ: വലഞ്ഞ് ജനം

text_fields
bookmark_border
മിന്നൽ ഹർത്താൽ: വലഞ്ഞ് ജനം
cancel
camera_alt????????? ??????? ????????????? ????

കോട്ടയം: യൂത്ത് കോൺഗ്രസിെൻറ മിന്നൽ ഹർത്താലിൽ ജനം വലഞ്ഞു. കാസർകോട്ട് രണ്ട് യൂ ത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന ഹർത്താൽ പല രും നേരംപുലർന്നശേഷമാണ് അറിഞ്ഞത്. എസ്.എസ്.എൽ.സി-ഹയർ സെക്കൻഡറി മാതൃകപരീക്ഷയു ം എം.ജി യൂനിവേഴ്സിറ്റി പരീക്ഷകളും മാറ്റിവെച്ചു. േമാേട്ടാർ വാഹനവകുപ്പ് ജില്ലയിൽ ന ടത്താനിരുന്ന ഡ്രൈവിങ്, ഫിറ്റ്നസ് ടെസ്റ്റുകളും മാറ്റി. സ്കൂൾ-കോളജുകൾ പ്രവർത്ത ിച്ചില്ല. സർക്കാർ ഒാഫിസുകളിൽ ഹാജർനില കുറവായിരുന്നു. പ്രതിഷേധക്കാർ തെരുവിലിറങ ്ങിയതോടെ ദേശീയപാതയിലും എം.സി റോഡിലും കെ.കെ. റോഡിലും വാഹനങ്ങൾ തടഞ്ഞു. ഇത് പലയിട ത്തും നേരിയസംഘർഷത്തിനു കാരണമായി. നാട്ടകത്ത് തുറന്ന റോയൽ ബജാജ് േഷാറൂമിെൻറ വാ തിലിെൻറ ചില്ല് ഹർത്താൽ അനുകൂലികൾ തകർത്തു.

സംഭവവുമായി ബന്ധപ്പെട്ട് ചിങ്ങവനം പൊലീസ് കേസെടുത്തു. കോട്ടയത്തെ വിവിധയിടങ്ങളിൽ തിങ്കളാഴ്ച രാവിലെ തുറന്ന കടകൾ പ്രവർത്തകർ നിർബന്ധിച്ച് അടപ്പിച്ചു. പ്രകടനമാെയത്തിയവർ കെ.കെ. റോഡിലും എം.സി റോഡിലും വിവിധയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. ബേക്കർ ജങ്ഷനിൽ എ.എം ബേക്കേഴ്സ് പ്രകടനമായെത്തിയ പ്രവർത്തകർ അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. ഇതുമായി ബന്ധപ്പെട്ട് ഡി.സി.സി സെക്രട്ടറി ജോണി ജോസഫ് (42), യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് നിഥിൻ കെ. െഎസക് (30) എന്നിവരെ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ ദേശീയപാതയിൽ മുണ്ടക്കയം 35ാം മൈലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞ് പൊലീസുമായി വാക്കേറ്റമുണ്ടായ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേമല കുഴിവേലി മറ്റത്തിൽ എബിൻ (26), പാലൂർക്കാവ് നടയ്ക്കൽ ടിബിൻ (27) എന്നിവരാണ് അറസ്റ്റിലായത്.

അർധരാത്രി പ്രഖ്യാപിച്ച ഹർത്താൽ അറിയാതെ റെയിൽവേ സ്റ്റേഷനിലും വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ ബസ് സ്റ്റാൻഡുകളിലും എത്തിയവരാണ് ഏറെവലഞ്ഞത്. സഹായത്തിനായി പൊലീസ് വാഹനം ക്രമീകരിച്ചിരുന്നു. രോഗികൾ ഉൾപ്പെടെയുള്ളവരെ പൊലീസ് വാഹനത്തിലാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ചില റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയെങ്കിലും ദീർഘദൂര സർവിസുകൾ ഒാടിയില്ല. പ്രതിഷേധക്കാരെ ഭയന്ന് കെ.എസ്.ആർ.ടി.സി ബസുകൾ പലയിടത്ത് നിർത്തിയിട്ടതും ദുരിതമായി. ഒാേട്ടാകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയത് ആശ്വാസമായി. ഇന്ത്യൻ കോഫി ഹൗസ് അടക്കം ഹോട്ടലുകൾ, തട്ടുകടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവയെല്ലാം തുറന്നുപ്രവർത്തിച്ചു. ജില്ലയുടെ വിവിധകേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസ്-കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. േകാട്ടയത്ത് പ്രതിഷേധ പ്രകടനത്തിന് ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ്, നാട്ടകം സുരേഷ്, ബിജു പുന്നന്താനം, യൂത്ത് കോൺഗ്രസ് പാർലമെൻറ് മണ്ഡലം പ്രസിഡൻറ് ജോബി അഗസ്റ്റ്യൻ, ചിന്തു കുര്യൻ എന്നിവർ നേതൃത്വം നൽകി.

ഈരാറ്റുപേട്ട: യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഈരാറ്റുപേട്ടയിലും പരിസര പഞ്ചായത്തുകളിലും പൂര്‍ണമായിരുന്നു. കടകള്‍ അടഞ്ഞുകിടന്നു. വലിയ വാഹനങ്ങളോ ബസുകളോ നിരത്തിലിറങ്ങിയില്ല. കരുതല്‍ തടങ്കലില്‍ ഈരാറ്റുപേട്ടയില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
കറുകച്ചാൽ: ഹർത്താൽ മേഖലയിൽ പൂർണം. കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടഞ്ഞ് റോഡ് ഉപരോധിക്കുകയും ചെയ്തു. പത്തനാട്ട് രണ്ടിടത്ത് സംഘർഷമുണ്ടായി. 20 പേർക്കെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസിെൻറയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ കറുകച്ചാലിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. യാത്രക്കാരുമായി എത്തിയ ബസുകൾ റോഡിൽ തടഞ്ഞിട്ടു. ടയറുകൾ കത്തിച്ചും ബാരിക്കേഡുകൾ സ്ഥാപിച്ചും ഗതാഗതം മുടക്കി. കങ്ങഴ പത്തനാട്ട് കട അടപ്പിക്കാനുള്ള ശ്രമത്തിനെതിരെ വ്യാപാരികൾ രംഗത്തുവന്നതോടെ രണ്ടിടത്ത് സംഘർഷമുണ്ടായി. ആർക്കും പരിക്കില്ല. ഓട്ടോ തടഞ്ഞതിനെ തുടർന്ന് ഡ്രൈവറും ഹർത്താൽ അനുകൂലികളുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി.

പൊലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
കറുകച്ചാൽ ടൗണിൽ ഉപരോധ സമരം അസംഘടിത തൊഴിലാളി യൂനിയൻ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ജിജി പോത്തൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എബിൻ സ്‌കറിയ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് ബെന്നി അമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. റോബിൻ വെള്ളാപ്പള്ളി, രാജേഷ് കൈടാച്ചിറ, അഖിൽ പാലൂർ, മാത്യു ജോൺ, സജി നീലത്തുംമുക്കിൽ, രവി പ്ലാച്ചിക്കൽ, ബാബുരാജ് പ്ലാച്ചിക്കൽ, ബിജു വാളിപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് കങ്ങഴ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡൻറ് ഷെറിൻ സലീം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സനു സാബു അധ്യക്ഷത വഹിച്ചു. അജി, ശ്രീകല, സജിൻ, അഷ്‌റഫ് കങ്ങഴ തുടങ്ങിയവർ സംസാരിച്ചു.
ചങ്ങനാശ്ശേരി: ഹര്‍ത്താല്‍ ചങ്ങനാശ്ശേരിയില്‍ ഭാഗികം. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു. കെ.എസ്.ആര്‍.ടി.സി, ഓട്ടോകള്‍ സര്‍വിസ് നടത്തി. നിരത്തില്‍ ചെറുവാഹനങ്ങള്‍ ഓടി. കടകമ്പോളങ്ങള്‍ ഭാഗികമായി തുറന്ന് പ്രവര്‍ത്തിച്ചു. സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിച്ചില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെരുന്നയില്‍നിന്ന് ആരംഭിച്ച് പ്രകടനം നഗരം ചുറ്റി സെൻട്രല്‍ ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് പ്രതിഷേധ യോഗം യു.ഡി.എഫ് ജില്ല കണ്‍വീനര്‍ ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് അസംബ്ലി കമ്മിറ്റി പ്രസിഡൻറ് സോബിച്ചന്‍ കണ്ണമ്പള്ളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അജിസ് ബെന്‍ മാത്യൂസ്, ആൻറണി കുന്നുംപുറം, എം.ഡി. ദേവരാജന്‍, പി.എന്‍. നൗഷാദ്, തോമസ് അക്കര, പി.എച്ച്. ഷാജഹാന്‍, എം.എച്ച്. ഹനീഫ, മാര്‍ട്ടിന്‍ സ്‌കറിയ, ജിന്‍സണ്‍ മാത്യൂസ്, സിംസണ്‍ വേഷ്ണാല്‍ എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story