Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇളങ്കാവ്...

ഇളങ്കാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
തലയോലപ്പറമ്പ്: വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. 30,000ത്തോളം രൂപ നഷ്ടപ്പെട്ടു. തിങ്കളാഴ്ച അർധരാത്രിക്കും ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനും ഇടയാണ് മോഷണം നടന്നതെന്ന് കരുതുന്നു. വടയാർ ബസ്സ്റ്റോപ്പിനു സമീപത്തുള്ള അലങ്കാര ഗോപുരത്തിന് അകത്ത് സ്ഥാപിച്ച കാണിക്കവഞ്ചിയുടെ പുറകിലത്തെ തടിവാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് അതിനുള്ളിൽ ഇരുമ്പുകൊണ്ട് നിർമിച്ച ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് തകർത്താണ് പണം അപഹരിച്ചത്. രണ്ടു മാസത്തെ കാണിക്ക ത്തുകയാണ് മോഷണം പോയത്. തലയോലപ്പറമ്പ് എസ്.ഐ കെ.ടി. തോമസ്, എ.എസ്.ഐമാരായ പി.ജി. ഷാജി, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും കോട്ടയത്തുനിന്നുള്ള വിരലടയാള വിദഗ്ധൻ ജോസ് ടി. ഫിലിപ്പ്, ഡോഗ് സ്ക്വാഡ് എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കാണിക്കവഞ്ചിയുടെ ഭാഗത്തുനിന്ന് മണം പിടിച്ച് നായ് വടയാർ പാലത്തിനു സമീപംവരെ പോയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story