Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാവൂർ ഏല...

പാവൂർ ഏല നാശത്തിലേക്ക്

text_fields
bookmark_border
അഞ്ചാലുംമൂട്: അതിർത്തി തർക്കത്തിനിടയിൽ പാവൂർ ഏല നാശത്തിലേക്ക്. പനയം ഗ്രാമപഞ്ചായത്തിെൻറയും കോർപറേഷെൻറയും അതിർത്തിയിൽ അകപ്പെട്ടുപോയ പാവൂർ ഏല ഇരുകൂട്ടരുടെയും ഇടയിൽ നശിക്കുന്നു. ഒരുകാലത്ത് നെൽകൃഷിയിൽ നിറഞ്ഞുനിന്ന ഏല ഇന്ന് മാലിന്യങ്ങളുടെ കലവറയായി. ഏലയിലൂടെ കടന്നുപോകുന്ന തോടാകട്ടേ അറവുമാടുകളുടെ അവശിഷ്ടങ്ങളും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞ് കറുത്ത തോടായിമാറി. ഏലായുടെ പകുതിഭാഗം മുതൽ കോർപറേഷനും മറുപാതി പനയം ഗ്രാമപഞ്ചായത്തും ആണ്. കൊല്ലം-തേനി പാത കടന്നുപോകുന്നതിന് സമീപത്തെ ഏല തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ്. ഏല സംരക്ഷണത്തിന് ഓരോവർഷവും പ്ലാൻ ഫണ്ട് നീക്കി െവക്കുന്ന അധികൃതരാകട്ടേ ഏല നവീകരണത്തിന് ഒരുനടപടിയും സ്വീകരിക്കുന്നിെല്ലന്ന് ഏല വികസനസമിതി പ്രവർത്തകർ ആരോപിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story