Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഔഷധകൃഷിക്ക്...

ഔഷധകൃഷിക്ക് തയാറാക്കിയ സ്ഥലം  ൈകയേറി നശിപ്പിച്ചതായി പരാതി

text_fields
bookmark_border
കരുമാല്ലൂർ: കരുമാല്ലൂർ പഞ്ചായത്ത് നേതൃത്വത്തിൽ എട്ടാം വാർഡിൽ തടിക്കകടവ് പാലത്തിന് സമീപം ഔഷധകൃഷി നടത്താൻ തയാറാക്കിയ സ്ഥലം സ്വകാര്യവ്യക്തി ൈകയേറി നശിപ്പിച്ചതായി പരാതി. ഔഷധകൃഷി പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി പഞ്ചായത്ത് ഉടമസ്ഥതയിലുള്ള 50 സെൻറ് സ്ഥലമാണ് കൃഷിക്ക് വേലി കെട്ടി തിരിച്ചിരുന്നത്. പഞ്ചായത്തിെൻറയും തൊഴിലുറപ്പുകാരുടെയും നേതൃത്വത്തിൽ കൃഷിക്കുള്ള ഒരുക്കം നടക്കവേ ഞായറാഴ്ച രാത്രിയാണ് നശിപ്പിച്ചത്. വേലി തകർത്ത നിലയിലാണ്. പഞ്ചായത്ത് അംഗം നസീർ പാത്തലയുടെ വീട്ടിലെത്തി രാത്രിയിൽ ൈകയേറ്റക്കാർ അസഭ്യം പറഞ്ഞതായും പറയുന്നു. ആലങ്ങാട് സ്റ്റേഷനിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story