Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടമശ്ശേരിയിൽ ...

കുട്ടമശ്ശേരിയിൽ റോഡിൽ വെള്ളക്കെട്ട്

text_fields
bookmark_border
ആലുവ: ശക്തമായ മഴയിൽ കുട്ടമശ്ശേരിയിൽ റോഡിൽ വെള്ളക്കെട്ട് ദുരിതം. കുട്ടമശ്ശേരി കോളയിൽ നിവാസികളാണ് റോഡിലെ വെള്ളപ്പൊക്കംകൊണ്ട് ദുരിതത്തിലായത്. 15ഓളം കുടുംബങ്ങൾക്ക് ഇതുമൂലം കാൽനടയും ഇരുചക്ര വാഹനയാത്രയും ബുദ്ധിമുട്ടായിരിക്കുകയാണ്. ചെറിയ മഴയിൽ പോലും വെള്ളംകെട്ടുന്ന അവസ്‌ഥയാണ്‌. വർഷങ്ങളായി നാട്ടുകാർ ഈ ദുരിതം അനുഭവിക്കുന്നു. കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറി‍െൻറ വാർഡാണിത്. പല തവണ പരാതി കൊടുത്തിട്ടും പഞ്ചായത്തിൽനിന്ന് എൻജിനീയർ നോക്കി പോയെന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. അധികാരികളുടെ ഭാഗത്തു നിന്നുള്ള അവഗണന അവസാനിപ്പിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story