Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 5:35 AM GMT Updated On
date_range 21 Dec 2017 5:35 AM GMTവർഗീയ ആക്രമണങ്ങൾ കൂടുതൽ യു.പിയിൽ
text_fieldsbookmark_border
blurb: കർണാടകയും മഹാരാഷ്ട്രയും തൊട്ടുപിന്നിൽ ന്യൂഡൽഹി: സർക്കാർ പാർലമെൻറിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ വർഗീയ ആക്രമണങ്ങൾ നടത്തിയത് ഉത്തർ പ്രദേശിൽ. കർണാടകയും മഹാരാഷ്ട്രയുമാണ് തൊട്ടുപിന്നിൽ. 2014 മുതൽ 16 വരെയുണ്ടായ ആക്രമണങ്ങളുടെ കണക്കാണിത്. വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 450 അക്രമസംഭവങ്ങളാണ് ഉത്തർപ്രദേശിൽ ഇൗ കാലയളവിൽ അരങ്ങേറിയത്. കർണാടകയിൽ 279 ഉം മഹാരാഷ്ട്രയിൽ 270 കേസുകളുമാണുള്ളത്. മധ്യപ്രദേശിൽ 205ഉം രാജസ്ഥാനിൽ 200ഉം ബിഹാറിൽ 197ഉം ഗുജറാത്തിൽ 182ഉം വർഗീയ സംഘർഷങ്ങളും ആക്രമണങ്ങളുമാണ് ഉണ്ടായതെന്ന് സർക്കാർ ബുധനാഴ്ച രാജ്യസഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story