Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോട്ടപ്പുറം പുഴയിൽ...

കോട്ടപ്പുറം പുഴയിൽ കടൽമാക്രികൾ

text_fields
bookmark_border
നീലേശ്വരം: മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി പുഴയിൽ കടൽമാക്രികൾ. കോട്ടപ്പുറം പുഴയിലാണ് വലിയ ഇനം കടൽമാക്രികളെ കണ്ടെത്തിയത്. കടലിൽ സാധാരണയായി കണ്ടുവരുന്ന ഇവ അപൂർവമായാണ് പുഴയിലേക്ക് വരുന്നത്. പുഴയിൽ ചെറിയ വലകൾ ഉപയോഗിച്ച് മീൻ പിടിക്കുന്നവർക്കാണ് ഇത് ഭീഷണിയായിത്തീർന്നത്. വലയിൽ കുടുങ്ങുന്ന ഇവ വല പൂർണമായും കടിച്ചുമുറിച്ച് നശിപ്പിക്കും. ചെറിയ ഇനങ്ങൾ സാധാരണയായി ഉണ്ടാകാറുണ്ടെന്നും ആദ്യമായാണ് ഇവിടെ വലിയ ഇനത്തെ കാണുന്നതെന്നും തൊഴിലാളികൾ പറഞ്ഞു. തവളയുടെ വലുപ്പമാണെങ്കിലും ഇവയുടെ ശരീരത്തിൽ തട്ടിയാൽ വളർന്ന് വലുതാകും. മനുഷ്യമുഖത്തോട് സാമ്യമുള്ളതാണ് വളർന്ന രൂപം. ഇവയുടെ ശല്യം എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story