Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.ജെ.പി...

ബി.ജെ.പി ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു

text_fields
bookmark_border
കണ്ണൂർ: പയ്യന്നൂരിൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ ശനിയാഴ്ച നടന്ന ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു. പയ്യന്നൂർ സഹകരണ ആശുപത്രിയുടെ ആംബുലൻസിനുനേരെ പരിയാരത്തുവെച്ച് ആക്രമണം നടന്നു. കല്ലേറിൽ ആംബുലൻസിെൻറയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയുടെയും ഗ്ലാസുകൾ തകർന്നു. ചുരുക്കം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ഒാഫിസുകളിൽ ഹാജർ നില കുറവായിരുന്നു. കനത്ത പൊലീസ് ബന്തവസ്സൊരുക്കിയിരുന്നെങ്കിലും ചില സ്ഥലങ്ങളിൽ വാഹനം തടയാൻ ശ്രമിച്ചത് നേരിയ കശപിശക്കിടയാക്കി. പുതിയതെരു ഹൈവേ ജങ്ഷനിൽ രാവിലെ ഏറെനേരം വാഹനങ്ങൾ തടഞ്ഞത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. പിന്നീട് പൊലീസെത്തിയാണ് ഹർത്താലനുകൂലികളെ നീക്കംചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story