Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസായുധ പൊലീസ്...

സായുധ പൊലീസ് ക്യാമ്പിൽ പത്തുവയസ്സുകാരിക്ക് പീഡനം; പൊലീസുകാരനെ സ്ഥലംമാറ്റി സംഭവം ഒതുക്കി

text_fields
bookmark_border
കാസർകോട്: കാസർകോെട്ട സായുധ പൊലീസ് ക്യാമ്പിൽ മുതിർന്ന ഉദ്യോഗസ്ഥെൻറ മകളായ 10 വയസ്സുകാരിയെ പൊലീസുകാരൻ ഉപദ്രവിച്ച സംഭവം കേസെടുക്കാതെ ഒതുക്കിയതായി ആക്ഷേപം. സായുധ പൊലീസ് ക്യാമ്പിലെ പ്രത്യേക സ്ക്വാഡിെൻറ ചുമതലയുള്ള സീനിയർ സിവിൽ പൊലീസ് ഒാഫിസർക്കെതിരെയാണ് ആേരാപണമുയർന്നത്. മറ്റു കുട്ടികളോടൊപ്പം താമസസ്ഥലത്ത് കളിക്കാനെത്തിയ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായാണ് ആക്ഷേപം. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. അമ്മ ഉടൻ ഫോണിലൂടെ പിതാവിനെയും അറിയിച്ചു. ഇക്കാര്യം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആരോപണവിധേയനായ പൊലീസുകാരനെ മറ്റൊരു ജില്ലയിലേക്ക് സ്ഥലംമാറ്റുകയാണുണ്ടായത്. സംഭവത്തിെൻറ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് മേലുദ്യോഗസ്ഥർ നിർദേശിച്ചതായും പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story