Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

പാപ്പിനിശ്ശേരിയിൽ മുറിയുടെ പൂട്ട് തകർത്ത് മൂന്നുപവൻ കവർന്നു

text_fields
bookmark_border
പാപ്പിനിശ്ശേരി: റെയിൽവേ ഗേറ്റിന് സമീപം പൊതുവാൾ ഹോട്ടലിന് മുകളിലെ വാടക മുറിയുടെ പൂട്ട് തകർത്ത് മേശയിൽ സൂക്ഷിച്ച മൂന്ന് പവൻ സ്വർണാഭരണങ്ങൾ കവർന്നു. രണ്ട് പവെൻറ മാല, അര പവൻ വീതം തൂക്കം വരുന്ന രണ്ട് മോതിരം എന്നിവയാണ് മോഷണം പോയത്. പൊതുവാൾ ഹോട്ടൽ ഉടമ സുരേഷ് പൊതുവാൾ വാടകക്കെടുത്ത മുറിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ആഭരണങ്ങൾ െവച്ചത്. ഇന്ന് പുലർച്ചെ ആഭരണമെടുക്കാൻ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. മുന്നൂറ് രൂപയോളം ചില്ലറ നാണയങ്ങൾ മേശയിലുണ്ടായിരുന്നുവെങ്കിലും അവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. മുറിയിൽതന്നെ സൂക്ഷിച്ചിരുന്ന താക്കോലുപയോഗിച്ചാണ് മോഷ്ടാവ് മേശ തുറന്നത്. ഉടമസ്ഥെൻറ പരാതിയിൽ വളപട്ടണം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story