Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅംഗപരിമിതനെ...

അംഗപരിമിതനെ മർദിച്ചതായി പരാതി

text_fields
bookmark_border
തൊടുപുഴ: കാട് വെട്ടിത്തെളിക്കുന്നതിനിടെ അംഗപരിമിതനെ മർദിച്ചതായി പരാതി. തെന്നത്തൂർ ഇടുക്കട ചേന്നംകോട് ഭാഗത്ത് പഞ്ചായത്ത് വഴിയിൽ കാടുകയറിയ ഭാഗം വെട്ടിത്തെളിക്കുന്നതിനിടെ തുരുത്തേൽ സണ്ണിക്കാണ് (43) മർദനമേറ്റത്. റാത്തപ്പിള്ളി ജോബി, തച്ചിലേടത്ത് ജയിംസ് എന്നിവർ ചേർന്ന് ആക്രമിച്ചതായി കാളിയാർ പൊലീസിൽ പരാതി നൽകി. വഴിവെട്ടി വൃത്തിയാക്കുന്നതിനിടെ ഇവർ രണ്ടുപേരും സംഭവസ്ഥലത്തെത്തി മർദിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ സണ്ണിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 ശതമാനം കാഴ്ചവൈകല്യമുള്ളയാണ് സണ്ണി. കാളിയാർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സണ്ണിക്കെതിരെ എതിർകക്ഷികളും പരാതി നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story