Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഒന്നിനും...

ഒന്നിനും കാത്തുനിൽക്കാതെ ‘ലൂയി പാപ്പ’ പോയി

text_fields
bookmark_border
Loui-peter.jpg
cancel
camera_alt???? ????????? ???????? ????? ??????????????????

കൊച്ചി: ‘‘വളരെ പെെട്ടന്ന് വയ്യാതായി. ശരീരം ഇല്ലാതായതുപോലെ. ആദ്യ രണ്ടുമൂന്നു ദിവസങ്ങൾ ലജ്ജിതനായി എെൻറ കട്ടിലിൽ കിടന്നു. അപ്പോഴേക്കും എെൻറ ഭാര്യ വന്നു. 
നിലമ്പൂരിലെ മാലിനി ടീച്ചറും എെൻറ ഭാര്യ ഡോളിയും ചേർന്ന് എനിക്ക് ഒരു ചെറിയ വീടു കെട്ടിത്തരാനുള്ള ശ്രമം തുടങ്ങി. ഒരു വീടെന്ന രീതിയിൽ പണിയാനാവുന്ന ഏറ്റവും ചെറുത്. ഒന്നരലക്ഷം ചെലവ്. 
ഇന്നലെ കല്ലിട്ടു. ഇതുവരെ എന്നെ ചേർത്തുനിർത്തിയ എെൻറ പ്രിയരായവർക്കുമുന്നിൽ ഞാൻ കൈനീട്ടുകയാണ്. കഴിവതും സഹായിക്കണം’’ -കഴിഞ്ഞ വ്യാഴാഴ്ച കവി ലൂയിസ് പീറ്റർ ഫേസ്ബുക്കിൽ കുറിച്ചിട്ടതാണിത്. ഈ വ്യാഴാഴ്ച ചോദിച്ചതിനൊന്നും കാത്തിരിക്കാതെ കവി യാത്രയായി.
‘‘കാണുക ഏതോ 
ദൈവത്താൽ 
വഴിതെറ്റിക്കപ്പെട്ട ഒരുവൻ
നാൽക്കവലയിൽ ഇതാ 
നിൽക്കുന്നു
ദിക്കു ദിശകളുടെ 
അറിവുകളറ്റവൻ 
ഊരു ദേശങ്ങളുടെ ഓർമകൾ
കൈമോശം വന്നവൻ..
.’’ എന്നും കഴിഞ്ഞ വെള്ളിയാഴ്ച അവസാനമായി കുറിച്ചിട്ടു കവി. നാടകക്കാരൻ, ബാങ്ക് ജീവനക്കാരൻ, രാഷ്ട്രീയപ്രവർത്തകൻ, ഭാഷാപണ്ഡിതൻ തുടങ്ങി പിടികിട്ടാത്ത പലതുമായിരുന്നു ലൂയി പീറ്റർ. റോഡരികിലും ആശുപത്രിയിലും മരത്തണലിലുമൊക്കെയായി ‘ലൂയി പാപ്പ’ അനുവാചകർക്ക് പൊള്ളുന്ന കവിതകൾ പറഞ്ഞുനൽകി. 
ഇതിനിടെ കവിപോലും അറിയാതെ ബിബിൻ പോലൂക്കര എന്ന സംവിധായകൻ ഒന്നരവർഷം ഒരു ഹാൻഡി ക്യാമുമായി നടന്ന് അദ്ദേഹത്തിെൻറ അനുഭവങ്ങൾ പകർത്തി. കന്യാകുമാരി മുതൽ വാഗാ അതിർത്തി വരെ കാശൊന്നും കൈയിലില്ലാതെ കവി സഞ്ചരിച്ചതിെൻറ ഒാർമകൾവരെ നിറഞ്ഞ ഡോക്യുമെൻററി ‘ലൂയിസ് പീറ്ററിെൻറ യാത്രകൾ’ എന്നപേരിൽ പുറത്തുവന്നു. ഇടക്കിടെ പെരുമ്പാവൂരിലെ വേങ്ങൂരിൽ ഭാര്യ ഡോളിയുടെ സമാശ്വാസത്തിലേക്കും എത്തിച്ചേരുന്നുണ്ട് കവി.
എല്ലാ അലച്ചിലുകൾക്കും അറുതിവരുത്തി കോതമംഗലത്തെ ആശുപത്രി ബെഡിൽ ലൂയി പാപ്പ നിശ്ചലമാകുേമ്പാൾ വലിയ ചിന്തകളുടെ ഇത്തിരി വാക്കുകൾ ഇനിയില്ലാതാകുകയാണ്. മതവും ആറക്കശമ്പളവും ഇല്ലാതെയും ജീവിക്കാമെന്ന് കാണിച്ചുകൊടുത്ത ‘അലമ്പ’നായ ഒരു കവിയുടെ സഞ്ചാരവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:127952
News Summary - Loui peter died- Literature news
Next Story