Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുതിച്ചെത്തി...

കുതിച്ചെത്തി സന്നദ്ധപ്രവർത്തകർ

text_fields
bookmark_border
കുതിച്ചെത്തി സന്നദ്ധപ്രവർത്തകർ
cancel
camera_alt

കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പുകനിറഞ്ഞത് നീക്കാൻ ശ്രമിക്കുന്ന രക്ഷാപ്രവർത്തകർ ,                ഫോട്ടോ-  ബിമൽ തമ്പി

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പുക ഉയർന്ന വിവരമറിഞ്ഞ് ആശുപത്രി പരിസരത്തുനിന്നും സമീപ പ്രദേശങ്ങളിൽനിന്നും ആളുകൾ ഓടിയെത്തി. സി.എച്ച് സെന്റർ, 108, അഗ്നിരക്ഷാ സേന, സഹായി തുടങ്ങിയവയുടെ ആംബുലൻസുകൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.

മെഡിക്കൽ കോളജ് സംരക്ഷണ സമിതി, സമീപത്തെ ഒാട്ടോ തൊഴിലാളികൾ, സന്നദ്ധസംഘടന പ്രവർത്തകർ എന്നിവരും രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയിരുന്നു. രോഗികളെ അവരുടെ താൽപര്യത്തിന് അനുസരിച്ച് നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നുവെന്ന് സി.എച്ച് സെന്റർ സെക്രട്ടറി സിദ്ദീഖും മെഡിക്കൽ കോളജ് സംരക്ഷണ സമിതി പ്രസിഡന്റ് സെയ്തലവിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode Medical CollegesmokeFiresvolunteers
News Summary - Volunteers rushed in
Next Story