Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെഞ്ഞാറമൂട്...

വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രധാന പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍

text_fields
bookmark_border
വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രധാന പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍
cancel

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ റിമാൻഡില്‍ കഴിയുകയായിരുന്ന പ്രധാന പ്രതികളായ അന്‍സറിനെയും ഉണ്ണിയെയും കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തിയ കേസില്‍ ഒടുവില്‍ അറസ്റ്റിലായ പ്രതികളാണ് ഇവര്‍.

ആദ്യം അറസ്റ്റിലായ ഷജിത്ത്, നജീബ്, അജിത്, സതിമോന്‍, സജീവ്, സനന്‍, പ്രീജ എന്നിവരെ നേരത്തേ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇതില്‍ സനലിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശേഷിക്കുന്ന പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് ലക്ഷ്യംെവക്കുന്നതെന്നാണ് അനുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custodyaccusedvenjaramood murder
Next Story