Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ: സർക്കാർ...

വാളയാർ: സർക്കാർ വക്കീലിനെ പുറത്താക്കി

text_fields
bookmark_border

തിരുവനന്തപുരം: വാളയാർ കേസിൽ വീഴ്ചവരുത്തിയതിന് സർക്കാർ വക്കീൽ ലത ജയരാജിനെ പുറ ത്താക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഇത് സംബന്ധിച്ച ഉത്തരവിൽ താൻ ഒപ്പുവെച്ചത്. കഴിഞ്ഞ സർക്കാറിെൻറ കാലത്താണ് ഇൗ അഭിഭാഷകയെ നിയമിച്ചതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

വാളയാർ സംഭവത്തിൽ പൊലീസുകാർക്കെതിരെ ചിലനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരിശോധന തുടരും. ഇനിയും നടപടികളുണ്ടാകും. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിച്ചാൽ എതിർക്കില്ല. അപ്പീൽ പോകുന്ന ഘട്ടത്തിൽ പുനരന്വേഷണവും പുനർവിചാരണയും ആവശ്യപ്പെടും. വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ സർക്കാറിെൻറ ഉദ്ദേശശുദ്ധിയിൽ സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvalayar casemalayalam newsGovt Advocate
News Summary - Valayar Govt Advocates-Kerala News
Next Story