Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകത്തിക്കുത്തിന്...

കത്തിക്കുത്തിന് ശേഷവും യൂനിവേഴ്സിറ്റി കോളജിൽ അക്രമങ്ങൾ തുടർന്നു

text_fields
bookmark_border
കത്തിക്കുത്തിന് ശേഷവും  യൂനിവേഴ്സിറ്റി കോളജിൽ  അക്രമങ്ങൾ തുടർന്നു
cancel

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ മൂന്നാംവർഷ ബിരുദവിദ്യാർഥിയായ അഖിലിനെ എസ്.എഫ്.ഐ നേതാക്കള്‍ കുത്തിയശേഷവും അക്രമങ്ങൾ തുടർന്നതായി വ്യക്തമാക്കുന്ന ദൃശ്യ ങ്ങള്‍ പുറത്ത്. കുത്തേറ്റ അഖിലിനെ തടഞ്ഞുെവക്കുന്നതും കോളജിലൂടെ നടത്തിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുപ്പതിലേറെ വിദ്യാര്‍ഥികള്‍ അക്രമത്തില്‍ ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞു.

കുത്തിയ എസ്.എഫ്.െഎ മുൻ നേതാക്കൾ സംഭവത്തിന് ശേഷവും കോളജ് വളപ്പിൽ തന്നെയുണ്ടായിരുന്നു. കോളജിന് പുറത്ത് നിന്നുള്ള വിദ്യാർഥികളും സ്ഥലത്തുണ്ടായിരുന്നു. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ തടഞ്ഞത് പുറത്തുനിന്ന് എത്തിയവരും സംസ്കൃത കോളജിലെ ചില വിദ്യാർഥികളുമായിരുന്നെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIkerala newsuniversity college
News Summary - University college SFI Clash- Kerala news
Next Story