Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമാൻഡോ സുരക്ഷയിൽ...

കമാൻഡോ സുരക്ഷയിൽ പ്രതികൾ, പരാതിയില്ലെന്ന് ചിരിച്ചുകൊണ്ട് മറുപടി

text_fields
bookmark_border
കമാൻഡോ സുരക്ഷയിൽ പ്രതികൾ, പരാതിയില്ലെന്ന് ചിരിച്ചുകൊണ്ട് മറുപടി
cancel

തിരുവനന്തപുരം: മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡി കഴിഞ്ഞ് യൂനിവേഴ്സിറ്റി കോളജ ് വധശ്രമക്കേസിലെ മുഖ്യപ്രതികളായ ശവരഞ്ജിത്തിനെയും നസീമിനെയും കോടതിയിൽ ഹാജ രാക്കിയത് പൊലീസ് കമാൻഡോ സുരക്ഷയിൽ. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥൻ കേൻറാൺമെൻറ് സി.െഎ അനിൽകുമാർ നേരിട്ട് ഹാജരാക്കുകയായിരുന്നു. തുടർന്ന് കേസ് പരിഗണിക്കുന്ന ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇരുവരേയും ഈമാസം 29 വരെ റിമാൻഡ് ചെയ്തു. എന്തെങ്കിലും പരാതിയുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് പ്രതികൂട്ടിൽനിന്ന് ‘ഇല്ല’ എന്ന് ചിരിയോടെ പ്രതികൾ മറുപടിനൽകി. യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തെളിവെടുപ്പ് പൂർത്തിയായെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡൻറായിരുന്ന ശിവരഞ്ജിത്ത് അഖിലിനെ കുത്താനുപയോഗിച്ച കത്തി ഓൺലൈൻ വഴി വാങ്ങിയതാണെന്നും ആക്രമണത്തിന് പ്രതികൾ ഉപയോഗിച്ച ഇരുമ്പുവടി തുടങ്ങിയ ആയുധങ്ങൾ കോളജിനുള്ളിലെ മണ്ണ് കൂനക്കടിയിൽനിന്ന് കണ്ടെടുക്കുകയായിരുെന്നന്നും പൊലീസ് കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. വീട്ടിൽനിന്ന് സീൽ കണ്ടെത്തിയ സംഭവത്തിൽ ഒന്നാംപ്രതി ശിവരഞ്ജിത്തിനെ പ്രതിയാക്കി വ്യാജരേഖ തയാറാക്കിയതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും റിപ്പോർട്ടിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsknife attackNaseemuniversity collage attack
News Summary - university collage attack;Accused -Kerala news
Next Story