Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി ആഭ്യന്തരം...

പിണറായി ആഭ്യന്തരം ഒഴിയണം; യു.ഡി.എഫ് ധര്‍ണ നാലിന്

text_fields
bookmark_border
pinarayi vijayan
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന് ഉത്തരവാദിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നാലിന് സെക്രട്ടേറിയറ്റിന് മുന്നിലും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കലക്ടറേറ്റുകളിലും യു.ഡി.എഫ് ധര്‍ണ നടത്തും.

ഗുണ്ടാസംഘങ്ങളെയും ലഹരിമാഫിയയെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പൊലീസും സി.പി.എമ്മും സ്വീകരിക്കുന്നതെന്ന് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു.

കൊലപാതക ഭീകരതയില്‍ നടുങ്ങി നില്‍ക്കുകയാണ് കേരളം. പിണറായി ഭരണത്തില്‍ സംസ്ഥാനം സമാനതകളില്ലാത്ത ഗുണ്ടാവിളയാട്ടങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. പൊലീസ് നോക്കുകുത്തിയായി. പിണറായി അധികാരമേറ്റതിനുശേഷം 56 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നത്. വിവാഹവേദികള്‍ പോലും കുരുതിക്കളങ്ങളായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFPinarayi Vijayan
News Summary - UDF dharna against Pinarayi Vijayan
Next Story