Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടുപോത്ത് വേട്ട:...

കാട്ടുപോത്ത് വേട്ട: പൂജാരിയുൾപ്പെടെ രണ്ടു പേർകൂടി പിടിയിൽ

text_fields
bookmark_border
kerala police
cancel

നിലമ്പൂർ: നിലമ്പൂർ റേഞ്ചിലെ കാഞ്ഞിരപ്പുഴ ഇരുൾകുന്ന് വനമേഖലയിൽ കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിലെ പൂജാരിയുൾപ്പെടെ രണ്ടു പേർകൂടി പിടിയിൽ. അകമ്പാടം ഇടിവണ്ണ സ്വദേശി മാങ്ങാട്ടിരി നന്ദന്‍ എന്ന സുനില്‍കുമാര്‍ (50), പന്നിപ്പാറ വി.കെ പടി സ്വദേശി അക്കരമ്മൽ ഹംസ (42) എന്നിവരെയാണ് നിലമ്പൂര്‍ റേഞ്ച് ഓഫിസര്‍ കെ.ജി. അന്‍വറും സംഘവും പിടികൂടിയത്.

പിടിയിലായ പ്രതികളുടെ എണ്ണം 11 ആയി. മുഖ‍്യപ്രതി ഒളിവിലാണ്. മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കാഞ്ഞിരപ്പുഴ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ. ഗിരീശൻ, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി.എം. സുരേഷ്, പി. മാനുക്കുട്ടന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എ.കെ. രമേശന്‍, കെ. സതീഷ് കുമാര്‍, കെ.എന്‍. ഹരീഷ്, ആന്റണി തോമസ്, എം.വി. പ്രജീഷ്, ഈശ്വർ പ്രതാപ്, സനോജ് കുമാര്‍, കെ.പി. ലോലിത, എ. അഭിഷേക് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:huntingwild buffalo
News Summary - Two more persons including priest arrested for Wild buffalo hunting
Next Story