Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെന്തടുക്കാൻ...

പെന്തടുക്കാൻ ചെന്ന കുട്ടികളെ അയൽവാസി മർദിച്ചതായി പരാതി

text_fields
bookmark_border
പെന്തടുക്കാൻ ചെന്ന കുട്ടികളെ അയൽവാസി മർദിച്ചതായി പരാതി
cancel
camera_altrepresentative image

അമ്പലത്തറ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അടുത്തവീട്ടിലേക്ക് തെറിച്ചുവീണ പെന്തടുക്കാൻ ചെന്ന കുട്ടികളെ അയൽവാസി മർദിച്ചതായി മാതാപിതാക്കളുടെ പരാതി. 
തിരുവനന്തപുരം വള്ളക്കടവ് പുത്തൻപാലത്ത് താമസിക്കുന്നവരുടെ മക്കളായ ആറും എട്ടും വയസ്സുള്ള കുട്ടികൾ, ഭാര്യാസഹോദരിയുടെ മകനായ ഏഴുവയസ്സുുകാരൻ എന്നിവരെയാണ് അയൽവാസിയായ ഇജാസ് മർദിച്ചതെന്ന് ഫോർട്ട് പൊലീസിൽ പരാതി നൽകിയത്.

 

പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണ്. കൈകൊണ്ടും വടികൊണ്ടും മർദിക്കുകയും അസഭ്യം പറയുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്തു എന്നാണ് പരാതിയിലുള്ളത്.

കുട്ടികൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ചൈൽഡ് െവൽഫെയർ കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram News
News Summary - children beaten parents complaint against neighbor-kerala news
Next Story