Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂരമാൻ വേട്ട: പ്രതികളെ...

കൂരമാൻ വേട്ട: പ്രതികളെ റിമാൻഡ് ചെയ്തു

text_fields
bookmark_border
കൂരമാൻ വേട്ട: പ്രതികളെ റിമാൻഡ് ചെയ്തു
cancel
camera_alt

വേട്ടസംഘത്തിൽനിന്ന് പിടികൂടിയ നാടൻ തോക്ക് 

നിലമ്പൂർ: അകമ്പാടം എടക്കോട് തണ്ണിപൊയിൽ കൂരമാനിനെ വേട്ടയാടിപിടിച്ച പ്രതികളെ മഞ്ചേരി വനം കോടതി റിമാൻഡ് ചെയ്തു. മമ്പാട്, ചാലിയാർ സ്വദേശികളായ മൂന്നുപേരെയാണ് വനം ഉദ‍്യോഗസ്ഥർ വനത്തിൽനിന്ന് കൂരമാനിന്‍റെ ജഡവുമായി പിടിയിലായത്. വേട്ടസംഘത്തിലുണ്ടായിരുന്ന, ഓടിരക്ഷപ്പെട്ട കോണമുണ്ടയിലെ രാഗേഷിന് വേണ്ടി വനം വകുപ്പ് തിരച്ചിൽ വ‍്യാപകമാക്കിയിട്ടുണ്ട്.

സംഘത്തിലെ മറ്റുള്ളവർ പിടിയിലായതോടെ കീഴടങ്ങാൻ രാഷ്ട്രീയപാർട്ടി നേതാക്കൾ വഴി രാഗേഷ് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പിന്നീട് ഒളിവിൽ പോവുകയായിരുന്നു.

പ്രതികളിൽനിന്ന് പിടികൂടിയ നാടൻതോക്ക് കോടതി വഴി പൊലീസിന് കൈമാറി. തോക്ക് പിടിച്ചെടുത്ത സംഭവത്തിൽ ആയുധനിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തേണ്ടത് പൊലീസാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - three arrested at Nilambur
Next Story