Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപതിനഞ്ചാം...

പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനം പിരിഞ്ഞു

text_fields
bookmark_border
kerala assembly, NA Shamseer
cancel

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ആകെ 17 ദിവസങ്ങളാണ് സഭ സമ്മേളിച്ചത്. പ്രതിപക്ഷം മൂന്ന് ദിവസം സഭാനടപടികൾ ബഹിഷ്കരിക്കുകയും ചെയ്തു.

സമ്മേളന കാലയളവില്‍ 14 അടിയന്തരപ്രമേയ നോട്ടീസുകള്‍ സഭയുടെ പരിഗണനക്കെത്തി. 29 ശ്രദ്ധക്ഷണിക്കല്‍ നോട്ടീസുകളും 157 സബ്മിഷനുകളും അവതരിപ്പിച്ചു. 295 രേഖകള്‍ മന്ത്രിമാര്‍ മേശപ്പുറത്തുെവച്ചു. വിവിധ സമിതികളുടെ 58 റിപ്പോര്‍ട്ടുകള്‍ സഭയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കേന്ദ്ര വൈദ്യുതി നിയമത്തിനെതിരെ സഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

2020ലെ കേരള പൊലീസ് ചട്ടങ്ങള്‍ക്ക് നിർദേശിക്കപ്പെട്ട ഏതാനും ഭേദഗതികളും പരിഗണിച്ചു. ഇപ്പോള്‍ നിലനില്‍ക്കുന്ന 44 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും മറ്റ് അടിയന്തര സ്വഭാവമുള്ള ബില്ലുകളും പരിഗണിക്കുന്നതിനായി ഉടന്‍തന്നെ സഭ സമ്മേളനം ചേരേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala legislative assembly
News Summary - The Second Session of the 15th kerala Legislative Assembly adjourned
Next Story