Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമർദനക്കേസിൽ...

മർദനക്കേസിൽ ഒളിവിലിരുന്ന പ്രതിയെ പിടികൂടി

text_fields
bookmark_border
ജോൺസൺ
cancel
camera_alt

ജോൺസൺ

മാന്നാർ: ചെന്നിത്തല കാരാഴ്മ കിഴക്ക് കളീയ്ക്കൽ വിനീതിനെ മർദിച്ച കേസിൽ ഒളിവിലിരുന്ന ഒന്നാം പ്രതി ചെന്നിത്തല തൃപ്പെരുംതുറ പൂയപ്പള്ളിൽ ജോൺസനെ (32) കൊല്ലം പറവൂരിൽനിന്ന് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ മാവേലിക്കര പുതിയകാവ് വിഷ്ണുഭവനിൽ ജിഷ്ണുദാസിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ രണ്ടിനാണ് സംഭവം നടന്നത്. ശമ്പളത്തെ ചൊല്ലിയുള്ള വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

നിരവധി കേസുകളിൽ പ്രതിയായ ജോൺസൺ മദ്യം വാങ്ങാൻ പണം ചോദിച്ച് മൂന്ന്പേരെ ആക്രമിച്ച കേസിലെ പ്രതിയാണ്.

പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യു, എസ്.ഐ സി.എസ്. അഭിരാം, സിവിൽ ഓഫിസർമാരായ ഹരിപ്രസാദ്, സാജിദ്, സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAlappuzha NewsAttack
News Summary - The absconding accused in the assault case was arrested
Next Story