Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുശ്ശീലം നീക്കാൻ...

ദുശ്ശീലം നീക്കാൻ എതിര് സംഘടിതർ –തച്ചങ്കരി

text_fields
bookmark_border
ദുശ്ശീലം നീക്കാൻ എതിര് സംഘടിതർ –തച്ചങ്കരി
cancel

കണ്ണൂർ: െഎ.എൻ.ടി.യുസിയോടൊപ്പം സി.െഎ.ടി.യുവും എ.െഎ.ടി.യു.സിയും ചേർന്ന് കെ.എസ്.ആർ.ടി.സിയിൽ സമരപ്രഖ്യാപന സമ്മേളനം നടത്തുന്നത് വിവാദമായി.  ‘എല്ലാം ശരിയാവും’ എന്ന  മുദ്രാവാക്യത്തിനും ‘സർക്കാർ ശരിയായ ദിശയിൽ’എന്ന  ഭരണവാർഷിക വാക്യത്തിനുമിടയിൽ കെ.എസ്.ആർ.ടി.സിയിൽ ഒന്നും ശരിയാവുന്നില്ലെന്ന പരിഭവത്തോടെയാണ് സമര തയാറെടുപ്പുകൾ. ജൂൈല 24െൻറ സമരപ്രഖ്യാപന സമ്മേളനം പരാമർശിച്ച് കോർപറേഷൻ ചെയർമാൻ-മാനേജിങ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി താക്കീതുമായി യൂനിയനുകൾക്ക് കത്ത് നൽകി. വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിയുടെ ഒാഫിസിനും ഉൾപ്പെടെ കത്തിെൻറ കോപ്പി നൽകിയിട്ടുണ്ട്.

‘ദുശ്ശീലത്തെ നീക്കംചെയ്യാൻ സംഘടിത ശക്തി അനുവദിക്കുന്നില്ല’ എന്ന് തച്ചങ്കരി കത്തിൽ പറയുന്നു.  ഇടതു ഭരണത്തിൽ ഇടത് യൂനിയനുകൾ മാനേജ്മെൻറുമായി പിണങ്ങുന്നതും വിമർശിച്ച് രംഗത്തുവരുന്നതും അപൂർവമാണ്.  

കെ.എസ്.ആർ.ടി.സി നേരെയായി വരുേമ്പാഴാണ് യൂനിയനുകൾ സമരം ചെയ്യാൻ പോകുന്നത്.  യൂനിയനുകളെ തകർക്കൽ സർക്കാർ നയമല്ല. എന്നാൽ, അനുവദിച്ച അധികാരങ്ങളും അവകാശവും മാത്രമേ ഉപേയാഗിക്കാവൂ- തിങ്കളാഴ്ച വൈകീട്ട് പുറത്തിറക്കിയ കത്തിൽ പറയുന്നു. മാനേജ്മെൻറിെൻറ അധികാരങ്ങളിലേക്ക് കൈകടത്താൻ തൊഴിലാളി സംഘടനളെ അനുവദിക്കില്ല. വർഷങ്ങളായി കൊണ്ടുനടന്ന ശീലങ്ങൾക്ക് മുൻകാല മാനേജ്മെൻറുകൾ വഴങ്ങിയതാണ് കെ.എസ്.ആർ.ടി.സിയെ ദുർബലമാക്കുന്നത്. 

കോർപറേഷനിലെ ചില അരുതായ്മകൾ കൂടി പറയുന്നുണ്ട്. ജീവനക്കാരിൽനിന്ന് പിരിച്ചെടുത്ത തുക ബാങ്കിലടക്കാതെ വരുത്തിയ ബാധ്യത തീർക്കാൻ മാത്രം 500 കോടി വേണം. സുശീൽഖന്ന റിപ്പോർട്ടനുസരിച്ച് ഡിപ്പോകൾ പലതും അനാവശ്യമാണ്. 35 ഡിപ്പോകൾ 50ൽതാഴെ മാത്രം ബസുകൾ ഒാപറേറ്റ് ചെയ്യുന്നു.  ഇവയിൽ ഒാരോന്നിനും ഒാഫിസ് ജീവനക്കാരുടെ ചെലവ് വർഷം 69 കോടിയാണ്. കുറെപേർക്ക് തൊഴിൽ നൽകാൻ മാത്രമാണിത് നിലനിർത്തുന്നത്. ജീവനക്കാർക്ക് ശമ്പള പരിഷ്കരണവും പ്രേമാഷനും നൽകുന്നതിന് തടസ്സം നിൽക്കുന്നത് ഇത്തരം െതറ്റായ പ്രവണതകളാണ് -കത്തിൽ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCITUintucthachankarymalayalam newsksrtc protest
News Summary - thachankary ksrtc protest-kerala news
Next Story