Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി. സിദ്ദീഖിന്റെ...

ടി. സിദ്ദീഖിന്റെ ഗണ്‍മാനെതിരെ കേസ്

text_fields
bookmark_border
T Siddique
cancel
camera_alt

ടി. സിദ്ദീഖ്

Listen to this Article

കൽപറ്റ: രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് ആക്രമണത്തിന്റെ തുടർച്ചയായി വെള്ളിയാഴ്ച കൽപറ്റയിൽ യു.ഡി.എഫ് മാർച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എയുടെ ഗൺമാനെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഗൺമാൻ സ്മിബിനെതിരെയാണ്‌ കൽപറ്റ പൊലീസ്‌ കേസെടുത്തത്‌. മാർച്ചിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം ചേർന്ന് പൊലീസിനെ മർദിച്ചുവെന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് കേസെടുത്തത്. പൊലീസുകാർ സ്മിബിനെതിരെ മൊഴി നൽകാൻ തയാറായില്ലെന്നാണ് അറിയുന്നത്.

സ്മിബിൻ നിലവിൽ സസ്‌പെൻഷനിലാണ്‌. അതേസമയം, എസ്.എഫ്.ഐയുടെ ആസൂത്രിത ആക്രമണങ്ങൾ മറച്ചുപിടിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T SiddiqueGunman
News Summary - T Siddique MLA's gunman case
Next Story