Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിലെ അധ്യാപക...

വയനാട്ടിലെ അധ്യാപക നിയമന ഉത്തരവ്; ജയിലിലടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് സുപ്രീംകോടതി

text_fields
bookmark_border
supreme court of india
cancel

ന്യൂഡൽഹി: വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമന ഉത്തരവ് ഏപ്രിൽ 10നകം നടപ്പാക്കിയില്ലെങ്കിൽ ജയിലിലടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിന് സുപ്രീംകോടതി മുന്നറിയിപ്പ്. വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തില്‍ ഉത്തരവ് മനഃപൂര്‍വം നടപ്പാക്കാതെ റാണി ജോര്‍ജ് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയെന്ന് കുറ്റപ്പെടുത്തിയാണ് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.

പി. അവിനാശ്, പി.ആർ. റാലി, ഇ.വി. ജോണ്‍സണ്‍, എം. ഷീമ എന്നിവരെ വയനാട് ജില്ലയിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപികമാരായി നിയമിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിച്ചപ്പോഴാണ് വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സുപ്രീംകോടതി അന്ത്യശാസനം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teacher recruitmentSupreme Court
News Summary - Supreme Court on Wayanad Teacher Recruitment order
Next Story