Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുകുമാരൻ നായർ...

സുകുമാരൻ നായർ ഏതു രാഷ്ട്രീയപാർട്ടിയിലാണെന്ന് വ്യക്തമാക്കണം –എ.കെ. ബാലൻ

text_fields
bookmark_border
സുകുമാരൻ നായർ ഏതു രാഷ്ട്രീയപാർട്ടിയിലാണെന്ന് വ്യക്തമാക്കണം –എ.കെ. ബാലൻ
cancel

കോഴിക്കോട്: തെരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയത്തിൽ പ്രസ്താവന നടത്തിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നടപടി നിയമവിരുദ്ധമാണെന്ന് മന്ത്രി എ.കെ. ബാലൻ.

വിശ്വാസി-അവിശ്വാസി പോരാട്ടമാണ് നടക്കുന്നതെന്ന പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്. സമുദായ സംഘടനയെ നയിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയം പറയരുത്. ഏതു രാഷ്്ട്രീയപാർട്ടിയിലാണ് താൻ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാനുള്ള ആർജവം അദ്ദേഹം കാണിക്കണം. അതാണ് രാഷ്ട്രീയ മാന്യത. തെരഞ്ഞെടുപ്പിൽ കുപ്പിവള പൊട്ടുന്നതുപോലെ കോൺഗ്രസ് പൊട്ടിത്തെറിക്കും. ബി.ജെ.പിക്ക് ഒറ്റസീറ്റും ലഭിക്കില്ല. -ബാലൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSSAK balanSukumaran NairCPM
News Summary - Sukumaran Nair's statement violates rules - A.K. balan
Next Story