Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ട്രോങ് റൂം വിവാദം;...

സ്ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല -കോഴിക്കോട് ജില്ല കലക്ടർ

text_fields
bookmark_border
സ്ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല -കോഴിക്കോട് ജില്ല കലക്ടർ
cancel

കോഴിക്കോട്: വോട്ടെണ്ണലിന് മുന്നോടിയായി മെറ്റീരിയൽ റൂം തുറന്നതിൽ ചട്ടലംഘനം നടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകില്ലെന്നും ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും സ്ട്രോങ് റൂമുകൾ തുറന്നിട്ടില്ലെന്നും കലക്ടർ അറിയിച്ചു. പതിവു പരിശോധന മാത്രമാണ് ഉദ്യോഗസ്ഥർ നടത്തിയത്. വോട്ടു യന്ത്രങ്ങൾ സുരക്ഷിതമാണെന്നും ക്രമക്കേടുകൾ ഒന്നും നടന്നിട്ടില്ലെന്നും ജില്ല കലക്ടർ അറിയിച്ചു.

മെറ്റീരിയൽ റൂം തുറന്ന് ഉദ്യോഗസ്ഥർ ലാപ്ടോപ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചു എന്നായിരുന്നു ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ ആരോപിച്ചത്. ഇതു സംബന്ധിച്ച് ഹൈകോടതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutstrong roomControversyKerala Assembly Election 2026
News Summary - Strong room controversy; No violation of rules - Collector
Next Story