Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: പറഞ്ഞത്...

ശബരിമല: പറഞ്ഞത് സമാധാനപരമായി സമരം ചെയ്യാനുള്ള സുവര്‍ണാവസരമെന്ന് പി.എസ്. ശ്രീധരന്‍ പിള്ള

text_fields
bookmark_border
ശബരിമല: പറഞ്ഞത് സമാധാനപരമായി സമരം ചെയ്യാനുള്ള സുവര്‍ണാവസരമെന്ന് പി.എസ്. ശ്രീധരന്‍ പിള്ള
cancel

ചെറുകോല്‍പ്പുഴ: ശബരിമല സമരകാലത്ത് സമാധാനപരമായി സമരം ചെയ്യാനുള്ള സുവര്‍ണാവസരമാണ് നമുക്ക് ലഭിച്ചത് എന്നായിരുന്നു താൻ പറഞ്ഞതെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. അത് ദുർവ്യാഖ്യാനം ചെയ്താണ് തെൻറ പേരിൽ കേെസടുത്തതെന്നും അദ്ദേഹം പറഞ്ഞു. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിെൻറ 109ാം സമ്മേളനത്തിെൻറ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ നടപ്പാക്കിയതല്ല യഥാർഥ നവോത്ഥാനം. ശബരിമല വീണ്ടും ചര്‍ച്ചവിഷയമായതിെൻറ കാരണം അറിയില്ല. ശബരിമല വിഷയകാലത്ത് അഭിപ്രായം പറഞ്ഞതിെൻറ പേരില്‍ തെൻറ സനദ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി തനിക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. കോടതി വിധികള്‍ വിമര്‍ശിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരായിരുന്നു ചട്ടമ്പി സ്വാമികളും ശ്രീനാരായണഗുരുവും. ഭൗതികതയും ആത്മീയതയും ഒത്തുചേര്‍ന്ന ഒരുപ്രയാണത്തിന് നമുക്ക്് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shabarimalaSreedharan pillaBJP
News Summary - sreedharan pillai speaks about his shabarimala statement
Next Story