Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
PK Kunhalikutty
cancel
Homechevron_rightNewschevron_rightKeralachevron_rightചില ആരോപണം...

ചില ആരോപണം തുടർച്ചയായി അവഗണിച്ചേ പറ്റൂ –കുഞ്ഞാലിക്കുട്ടി

text_fields
bookmark_border

മലപ്പുറം: തുടർച്ചയായ ആരോപണങ്ങളിൽ ചിലത് തുടർച്ചയായി അവഗണിച്ചേ പറ്റൂവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. എ.ആർ നഗർ ബാങ്ക് അഴിമതി ആരോപണത്തിൽ മുസ്ലിം ലീഗിനും തനിക്കും എതിരായി ഡോ. കെ.ടി. ജലീൽ എം.എൽ.എ ഉന്നയിച്ച ആരോപണം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് പ്രവർത്തക സമിതി തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കും. മുസ്ലിം ലീഗിലെ മാറ്റങ്ങൾ മറ്റു പാർട്ടി മാതൃകകളല്ല. കാലാനുസൃതമായ മാറ്റങ്ങളാണ്. മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തി യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാനുള്ള ചർച്ചകളാണ് പ്രവർത്തക സമിതിയിൽ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk kunhalikutty
News Summary - Some allegations have to be ignored - Kunhalikutty
Next Story