Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുസ്ഥലത്തെ പുകവലി:...

പൊതുസ്ഥലത്തെ പുകവലി: കഴിഞ്ഞവർഷം പിഴയായി ലഭിച്ചത് 2.12 കോടി

text_fields
bookmark_border
പൊതുസ്ഥലത്തെ പുകവലി: കഴിഞ്ഞവർഷം പിഴയായി ലഭിച്ചത് 2.12 കോടി
cancel

മലപ്പുറം: പൊതുസ്ഥലത്ത് പുകവലിച്ചതിന് കഴിഞ്ഞവർഷം പൊലീസിന് പിഴയായി ലഭിച്ച ത് 2.12 കോടി രൂപ. മുൻവർഷത്തെക്കാൾ ഇക്കുറി കേസുകളുടെ എണ്ണവും പിഴയും കുറഞ്ഞിട്ടുണ്ട്.

< p>പൊതുസ്ഥലത്ത് പുകവലിച്ചതിന് പുകവലി നിയന്ത്രണനിയമമായ കോട്പ (സിഗരറ്റ്സ് ആൻഡ ് അദർ ടൊബാകോ െപ്രാഡക്ട്സ്) പ്രകാരമാണ് കേസ് ചുമത്തി പിഴ ഇൗടാക്കിയിരിക്കുന്നത്.

201 8ൽ 1,100,28 പേരിൽനിന്നായാണ് 2,12,77,150 രൂപ ലഭിച്ചത്. 2017ൽ 1,62,606 േപരിൽനിന്നായി 3,33,89,900 രൂപ ലഭിച്ചിരുന്നു. ഇ ക്കുറി പിഴയിൽ 1.26 കോടി രൂപയാണ് കുറവുവന്നത്.

2016ൽ 2,01,085 പേരിൽനിന്ന് 4,17,00,800 രൂപയും പിഴയാ യി ഇൗടാക്കിയിരുന്നു. കേരളത്തിലെ 19 പൊലീസ് ജില്ലകളിലും റെയിൽവേ പൊലീസും രജിസ്റ്റ ർ ചെയ്ത കേസുകളാണിവ.

പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതും നേരിട്ടോ അല്ലാതെയോ പുകയില ഉപഭോഗം േപ്രാത്സാഹിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നതും 18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതും കോട്പ പ്രകാരം കുറ്റകരമാണ്.

നേരേത്ത, പൊതുസ്ഥലങ്ങളിൽനിന്ന് പുകവലിച്ചതിന് കോടതിയിലായിരുന്നു പിഴയടച്ചത്. നിലവിൽ പൊലീസുകാർക്ക് തന്നെ പിഴ ഈടാക്കാം.

2018ൽ എറണാകുളം സിറ്റി പൊലീസ് പരിധിയിലാണ് കൂടുതൽ പിഴ ഈടാക്കിയിരിക്കുന്നത്. 14,893 പേരിൽനിന്നായി 25.80 ലക്ഷമാണ് പിഴയായി ലഭിച്ചത്. രണ്ടാം സ്ഥാനം തിരുവനന്തപുരം സിറ്റിയാണ്. ഇവിടെ 11,017 പേരിൽനിന്ന് 21.56 ലക്ഷമാണ് പൊലീസ് പിഴ ഈടാക്കിയത്.

കണ്ണൂരിൽനിന്ന് 10,551 പേരിൽനിന്നായി 21.10 ലക്ഷവും പിഴയായി ലഭിച്ചു. 2017ലും 2016ലും കണ്ണൂരിലായിരുന്നു ഏറ്റവും കൂടുതൽ പിഴ ഇൗടാക്കിയിരുന്നത്. ഇക്കുറി ഏറ്റവും കുറവ് തിരുവനന്തപുരം, കൊല്ലം റൂറൽ ജില്ലകളിലാണ്.

പൊതുസ്ഥലങ്ങളിലെ പുകവലിക്ക് പുറമെ 18 വയസ്സിന് താഴെയുള്ളവർക്ക് ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തിയതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ ലഹരി ഉൽപന്നങ്ങൾ കച്ചവടം നടത്തിയതിനും കോട്പ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

18 വയസ്സിന് താഴെയുള്ളവർക്ക് ലഹരി ഉൽപന്നങ്ങൾ നൽകിയതിന് 657 പേർക്കെതിരെയാണ് കഴിഞ്ഞവർഷം കേസെടുത്തത്. 3,73,750 രൂപ പിഴയായും ലഭിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് ലഹരി ഉൽപന്നങ്ങളുടെ കച്ചവടം നടത്തിയതിന് 3,513 പേർെക്കതിരെയാണ് നിയമനടപടികൾ സ്വീകരിച്ചത്. ഇവരിൽനിന്ന് പിഴയായി ഇൗടാക്കിയത് 5,14,080 രൂപയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsno smokingcigarettesmokingmalayalam news
News Summary - Smoking Fine in Kerala-Kerala News
Next Story