Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുക്കൂറിേൻറത്...

ഷുക്കൂറിേൻറത് കൊലപാതകം; നാല് മലയാളികൾ പിടിയിൽ

text_fields
bookmark_border
murder-300819.jpg
cancel

പുലാമന്തോൾ (മലപ്പുറം): ബിറ്റ്‌കോയിന്‍ തട്ടിപ്പിെൻറ മുഖ്യസൂത്രധാരനായ പുലാമന്തോള ്‍ വടക്കൻ പാലൂർ സ്വദേശി അബ്ദുല്‍ ഷുക്കൂറിെൻറ മരണം കൊലപാതകമെന്ന് ഡെറാഡൂൺ പൊലീസ ്. മാരകമായി പരിക്കേറ്റ നിലയിൽ ഷുക്കൂറിനെ ആശുപത്രിയിലെത്തിച്ച് മുങ്ങിയ നാല് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ മഞ്ചേരി സ്വദേശികളാണെന്നാണ് സൂചന.

ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് മാരകമായി പരിക്കേറ്റ നിലയിൽ നാലുപേർ ചേർന്ന് ഷുക്കൂറിനെ ഡെറാഡൂൺ ഗവ. ആശുപത്രിയിൽ എത്തിച്ചത്. കൂടെ വന്ന ഒരാളുടെ തിരിച്ചറിയൽ കാർഡ് ആശുപത്രിയിൽ നൽകിയിരുന്നു. എന്നാൽ, ഷുക്കൂർ മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചതോടെ ഇവർ വാഹനം ഉപേക്ഷിച്ച് മുങ്ങി.

ആശുപത്രിയിലെത്തിയ ഡെറാഡൂൺ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടത്തിയ തിരച്ചിലിനൊടുവിൽ പിടികൂടി. തുടർന്ന് വിവിധ സ്ഥലങ്ങളിെലത്തിച്ച് തെളിവെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsshukkoor death
News Summary - shukkoor death case -kerala news
Next Story