Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightShoranurchevron_rightഷൊർണൂർ...

ഷൊർണൂർ ടൗണിൽ അപകടക്കെണിയായി അഴുക്കുചാലുകൾ

text_fields
bookmark_border
ഷൊർണൂർ ടൗണിൽ അപകടക്കെണിയായി അഴുക്കുചാലുകൾ
cancel

ഷൊർണൂർ: ടൗണിലെത്തുന്ന ജനങ്ങൾക്ക് അപകടക്കെണിയായി അഴുക്കുചാലുകൾ. ഷൊർണൂർ ടൗണിെൻറ ഹൃദയഭാഗത്താണ് നിരവധി സ്ഥലങ്ങളിൽ അഴുക്കുചാൽ തുറസ്സായി കിടക്കുന്നത്. അരക്കൊപ്പം താഴ്ചയുള്ള ചാലിലേക്ക് പലരും വീഴുന്നുണ്ടെങ്കിലും ഇതുവരെ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഭാഗ്യത്തിെൻറ ആനുകൂല്യം എപ്പോഴും ലഭിക്കുമെന്ന വിശ്വാസത്തിലാണ് നഗരസഭാധികൃതർ. അതിനാൽ പ്രശ്നം പരിഹരിക്കുന്നുമില്ല. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച അഴുക്കുചാൽ പാടെ തകർന്ന നിലയിലാണ്. മുകളിലുള്ള സ്ലാബുകൾ പലയിടത്തും നേരത്തെ തന്നെ നശിച്ചു. മഴക്കാലപൂർവ ശുചീകരണ ഭാഗമായി സ്ലാബുകൾ എടുത്തുമാറ്റിയാണ് അഴുക്കുചാൽ വൃത്തിയാക്കിയത്.

യന്ത്രമുപയോഗിച്ച് നടത്തിയ പ്രവൃത്തികൾക്കിടയിലും സ്ലാബുകൾ കേടായി. ഇപ്പോൾ പല ഭാഗത്ത് സ്ലാബുകളില്ല. വ്യാപാരികൾ പ്രശ്നപരിഹാരത്തിനായി നഗരസഭാധികൃതരെ സമീപിച്ചെങ്കിലും നടപടി മാത്രമുണ്ടാകുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Town DrainagShornur Town
News Summary - Shornur Town Drainag
Next Story