Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈംഗിക പീഡനം: സി.പി.എം...

ലൈംഗിക പീഡനം: സി.പി.എം പ്രവർത്തകയുടെ പരാതിയിൽ നേതാക്കൾക്കെതിരെ കേസ്, ഇരുവരെയും പാർട്ടി പുറത്താക്കി

text_fields
bookmark_border
rape case accuse
cancel

വടകര: ഭർതൃമതിയെ ഭീഷണിെപ്പടുത്തി നിരന്തരം പീഡിപ്പിച്ച സംഭവത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കേസ്. സി.പി.എം പതിയാരക്കര ലോക്കൽ കമ്മിറ്റി അംഗവും മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ പതിയാരക്കര പുല്ലുള്ള പറമ്പത്ത് പി .പി. ബാബുരാജ്, ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും പതിയാരക്കര മേഖല കമ്മിറ്റി സെക്രട്ടറിയുമായ ടി.പി. ലിജീഷ് എന്നിവർക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്.

സി.പി.എം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ് പരാതിക്കാരി. മൂന്നുമാസം മുമ്പ് ബാബുരാജ് വീടിെൻറ വാതിൽ തകർത്ത് അകത്തുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നും പിന്നീട് ബാബുരാജിെൻറ നിർദേശ പ്രകാരം സുഹൃത്തായ ലിജീഷും വീട്ടിലെത്തി വഴങ്ങിയില്ലെങ്കിൽ ഇക്കാര്യം പുറത്തു പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും റൂറൽ ജില്ല പൊലീസ് മേധാവി, വടകര ഡിവൈ.എസ്.പി, വടകര സി.ഐ എന്നിവർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.

തുടർന്നും ഇരുവരും ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. യുവതിയുടെ മൊഴിയെടുത്തതായും ബലാത്സംഗത്തിന് കേെസടുത്തതായും പൊലീസ് പറഞ്ഞു. പാർട്ടിക്ക് നൽകിയ പരാതിയിൽ പലതവണ ചർച്ച ചെയ്തിട്ടും പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം ഇരുവരെയും പാർട്ടി പുറത്താക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual HarassmentrapeCPM
News Summary - Sexual Harassment: case against CPM leaders
Next Story