Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ്പിനെതിരായ...

ബിഷപ്പിനെതിരായ പീഡനകേസ്: കന്യാസ്ത്രീയുടെ കത്ത് പുറത്ത്

text_fields
bookmark_border
ബിഷപ്പിനെതിരായ പീഡനകേസ്: കന്യാസ്ത്രീയുടെ കത്ത് പുറത്ത്
cancel

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ രേഖാമൂലം പരാതി ലഭിച്ചില്ലെന്ന് കർദിനാൾ ആവർത്തിക്കുന്നതിനിടെ, കന്യാസ്ത്രീ നൽകിയ കത്തിെൻറ പകര്‍പ്പ് പുറത്ത്. കന്യാസ്ത്രീ 2017 ജൂലൈ 11ന് കര്‍ദിനാള്‍ ജോർജ് ആലഞ്ചേരിക്ക് നൽകിയ കത്താണ് പുറത്തുവന്നത്. 

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ നേരിട്ടും ഫോണിലൂടെയും അപമാനിക്കുെന്നന്നും ബിഷപ്പിെൻറ ദുരുദ്ദേശ്യത്തോടെയുള്ള സമീപനം സഹിക്കാവുന്നതിനും അപ്പുറമാണെന്നും കത്തിൽ പറയുന്നുണ്ട്. 
 ബിഷപ്പിെൻറ ചെയ്തികള്‍ എഴുതി നല്‍കാന്‍ കഴിയാത്തത്രയും മോശമാണ്. താന്‍ സഭ വിടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. കന്യാസ്ത്രീകള്‍ നേരിടുന്ന ഗുരുതരപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കര്‍ദിനാള്‍ ഇടപെടണം. കര്‍ദിനാളിനെ നേരിട്ട് കണ്ട് പരാതി പറയാന്‍ ആഗ്രഹിക്കുന്നു. പാലാ ബിഷപ്പിനോട് പറഞ്ഞപ്പോള്‍ കര്‍ദിനാളിനെ സമീപിക്കാന്‍ നിര്‍ദേശിച്ചതായി കത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnunSexual HarassmentBishop
News Summary - Sexual Harassment by bishop: Nun's letter - Kerala News
Next Story