Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.ടിയുടെ പ്രസ്താവന...

ഇ.ടിയുടെ പ്രസ്താവന അനുചിതം –സമസ്ത

text_fields
bookmark_border
ഇ.ടിയുടെ പ്രസ്താവന അനുചിതം –സമസ്ത
cancel
തിരുവനന്തപുരം: മുജാഹിദ് സമ്മേളന പ്രചാരണഭാഗമായി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നടത്തിയ പ്രസ്താവന അനുചിതവും സുന്നി ആശയത്തെ അവമതിക്കലുമാണെന്ന് സമസ്ത നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മുജാഹിദുകൾ വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോത്ഥാനമുണ്ടാക്കിയതെന്ന പ്രസ്താവന ശരിയല്ലെന്നും കേരളത്തില്‍ സമാധാന അന്തരീക്ഷം വളര്‍ത്തിയതും തൗഹീദ് പരിചയപ്പെടുത്തിയതും മുജാഹിദ് പ്രസ്ഥാനമാണെന്ന് ഇ.ടിയെ പോലുള്ളൊരു നേതാവ് പറയാൻ പാടില്ലെന്നും നേതാക്കൾ പറഞ്ഞു. ഇത്തരം പല പ്രസ്താവനകളും അടിക്കടി ആവര്‍ത്തിച്ചതിന് ഇ.ടിയെ സമസ്ത നേതാക്കള്‍ പലതവണ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. 

തീവ്രവാദ ചിന്തകള്‍ ലോകത്ത് വളര്‍ത്തി ഇസ്ലാമിന് അപരിഹാര്യ നഷ്ടം വരുത്തിെവച്ചത് സലഫികളാണെന്ന് ലോകം അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്. 
ഒരു വലിയ ജനവിഭാഗത്തെ അപമാനിക്കുന്നവിധത്തിലും ആശയത്തെ ചെറുതാക്കുന്നരീതിയിലും നടത്തുന്ന പ്രസ്താവന തിരുത്തുകയും സലഫി വക്താവായത് ഒഴിവാക്കേണ്ടതാണെന്നും എം.എം. മുഹ്‌യുദ്ദീന്‍ മുസ്ലിയാര്‍, എ.വി. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കോട്ടപ്പുറം അബ്ദുല്ല, കെ. മോയിന്‍ കുട്ടി, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവർ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthaiumlkerala newset mohammed basheermalayalam news
News Summary - samastha against Et mohammed basheer -Kerala news
Next Story