Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല:...

ശബരിമല: ചോദ്യങ്ങളുമായി ശ്രീധരൻ പിള്ളക്ക് എെസക്കിന്‍റെ തുറന്ന കത്ത്

text_fields
bookmark_border
ശബരിമല: ചോദ്യങ്ങളുമായി ശ്രീധരൻ പിള്ളക്ക് എെസക്കിന്‍റെ തുറന്ന കത്ത്
cancel

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളക്ക് മന്ത്രി ടി.എം. തോമസ് െഎസക്കിെൻറ തുറന്ന കത്ത്. സർക്കാറിന് താങ്കൾ നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽെക്ക വിഷയത്തിലുയർന്ന വാദമുഖങ്ങളോട് വസ്തുനിഷ്ഠമായി പ്രതികരിക്കാൻ തയാറാകണമെന്ന് മന്ത്രി പറയുന്നു.

പ്രവീൺ തൊഗാഡിയ ആവശ്യപ്പെട്ടത് പ്രകാരം ഇത്തരത്തിൽ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്താൻ തയാറാണോയെന്ന് വ്യക്തമാക്കണം. 2006 മുതൽ സുപ്രീംകോടതിയിലുള്ള ഇൗ േകസിൽ ബി.ജെ.പിയോ താങ്കളോ കക്ഷിചേരാത്തതിെൻറ കാരണം വിശ്വാസികൾക്കുമുന്നിൽ വിശദീകരിക്കാൻ തയാറാണോ. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം ലഭിക്കാൻ അനുവാദമുണ്ടാകണം എന്ന് ബോധവത്കരിച്ചത് ആർ.എസ്.എസാണ്. ഇക്കാര്യത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് എന്ന നിലയിൽ എന്താണ് നിലപാട്.

ശബരിമലയുടെ കാര്യത്തിൽ ആർ.എസ്.എസ് പരസ്യമായി ഉന്നയിച്ച ആചാരപരിഷ്കരണം എന്ന നിലപാടിനോട് എന്താണ് സമീപനം. വിശ്വാസികളോട് അക്കാര്യം വ്യക്തമാക്കേണ്ടതല്ലേ. ഇന്ത്യൻ ഭരണഘടന ചുട്ടുകളയേണ്ട സമയമായി എന്ന് താങ്കളുടെ പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതാവ് പരസ്യമായി പ്രസംഗിച്ചതിൽ അഭിഭാഷകൻ എന്ന നിലയിലും ബി.ജെ.പി നേതാവ് എന്ന നിലയിലും താങ്കളുടെ പ്രതികരണമറിയാൻ പൊതുസമൂഹത്തിന് കൗതുകമുെണ്ടന്നും തോമസ് െഎസക് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsThomas Issacsabarimala women entrymalayalam news
News Summary - Sabarimala Women Entry Thomas Issac -Kerala News
Next Story