Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഞ്ജിത്ത് വധം:...

സഞ്ജിത്ത് വധം: അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് ഹൈകോടതി

text_fields
bookmark_border
Sanjith Murder
cancel

കൊച്ചി: പാലക്കാട് മമ്പുറത്തെ ആർ.എസ്.എസ് പ്രവർത്തകെൻറ കൊലപാതക കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി ഹൈകോടതി. നവംബർ 15ന് കൊല്ലപ്പെട്ട എ. സഞ്ജിത്തിെൻറ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് ഭാര്യ എസ്. അർഷിക നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീെൻറ ഉത്തരവ്.

രാഷ്ട്രീയവൈരത്തിെൻറ പേരിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ആർ.എസ്.എസിെൻറ വളർച്ച തടയാനായാണ് കൊലപാതകം നടത്തിയത്. തെൻറ കൺമുന്നിലിട്ടാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്.

എസ്.ഡി.പി.ഐക്കും പോപുലർ ഫ്രണ്ടിനും വിദേശത്തടക്കം ബന്ധങ്ങളുള്ള സാഹചര്യത്തിൽ സത്യം പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpiHCsanjith murder
News Summary - RSS worker's murder: HC seeks probe status report
Next Story