Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപന്തളത്ത്...

പന്തളത്ത് ആർ.എസ്.എസ്-സി.പി.എം സംഘർഷം; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
പന്തളത്ത് ആർ.എസ്.എസ്-സി.പി.എം സംഘർഷം; മൂന്നുപേർക്ക് പരിക്ക്
cancel

പന്തളം: ആർ.എസ്.എസ്-സി.പി.എം സംഘർഷത്തിൽ ഇരുവിഭാഗത്തിലെ മൂന്നുപേർക്ക് പരിക്കേറ്റു.

ഡി.വൈ.എഫ്.ഐ പന്തളം ടൗൺ യൂനിറ്റ് അംഗം പന്തളം തെക്കേക്കര സ്വദേശി ഓമനക്കുട്ടൻ (29), ആർ.എസ്.എസ് പ്രവർത്തകരായ തോന്നല്ലൂർ സ്വദേശികൾ ജയകൃഷ്ണൻ (21), അശോകൻ (40) എന്നിവർക്കാണ് പരിക്കേറ്റത്.

തോന്നല്ലൂർ പ്ലാക്കോട്ടുകടവിന് സമീപം ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. പ്ലാക്കോട്ടുകടവിന് സമീപം കഴിഞ്ഞ മൂന്നുദിവസങ്ങളായി നാടോടികൾ നടത്തിയ സൈക്കിൾ സർക്കസിെൻറ സമാപന ദിവസമാണ് ആക്രമണം ഉണ്ടായത്.

പരിക്കേറ്റവരെ പന്തളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൊലീസ് അനുമതി ഇല്ലാതെ സർക്കസ് നടത്തിയവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ എസ്. ശ്രീകുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandalamrss-cpm fight
News Summary - RSS-CPM clash in pandalam 3 injured
Next Story