Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരിവില താഴോട്ട്

അരിവില താഴോട്ട്

text_fields
bookmark_border
അരിവില താഴോട്ട്
cancel

കുഴൽമന്ദം: ഇതരസംസ്ഥാനങ്ങളിൽനിന്ന് യഥേഷ്ടമെത്തുന്നതിനാലും പൊതുവിപണിയിലെ സർക്കാർ ഇടപെടലും മൂലം സംസ്ഥാനത്ത് അരിവില താഴേക്ക്. കേരളത്തിൽ ഉപയോഗിക്കുന്ന പ്രധാന ഇനം അരികൾക്കെല്ലാം കഴിഞ്ഞ നാലുമാസത്തിനിടെ 50 പൈസ മുതൽ നാലുരൂപയുടെ കുറവുണ്ടായതായി വ്യാപാരികൾ പറയുന്നു.

ഇതരസംസ്ഥാനങ്ങളിൽ വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ വില ഇനിയും കുറയും. തമിഴ്നാട്, ബംഗാൾ, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ നിരക്കിൽ അരി കേരള വിപണിയിൽ സുലഭമാണ്.

മട്ട ഒന്നാം തരം, രണ്ടാം തരം, ജയ (എം.പി), നാടൻ ജയ, പൊന്നി, റോസ്, പാലക്കാടൻ സി.ഒ, ബോധന തുടങ്ങിയവയാണ് സംസ്ഥാനത്ത് വിൽക്കുന്ന പ്രധാന ഇനങ്ങൾ. മട്ടയരിയുടെ കേരളത്തിലെ വിപണിസാധ്യത മുന്നിൽക്കണ്ട് കർണാടകയിൽ ജ്യോതിനെല്ല് വൻതോതിലാണ് വിളയിറക്കുന്നത്. ഇതോടെ മട്ടയരിക്കും വിലയിടിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ricekerala newsrice pricemalayalam news
News Summary - Rice Price Law-Kerala News
Next Story