Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മാധ്യമത്തിൽനിന്ന് വിരമിച്ചു

text_fields
bookmark_border
madhyamam
cancel
camera_alt

കെ. മുഹമ്മദ് ബഷീർ, കെ. ഉമ്മർ, ടി.കെ. മുഹമ്മദ് സലീം, എ.ഇ. ബഷീർ 

കോഴിക്കോട്: ദീർഘകാലം മാധ്യമം ദിനപത്രത്തിൽ സേവനമനുഷ്ഠിച്ച പ്രൊഡക്ഷൻ സൂപ്പർവൈസർ കെ. മുഹമ്മദ് ബഷീർ, ഡി.ടി.പി സൂപ്പർവൈസർ എ.ഇ. ബഷീർ, സീനിയർ ഡ്രൈവർ ടി.കെ. മുഹമ്മദ് സലീം, സീനിയർ സെക്യൂരിറ്റി ഗാർഡ് കെ. ഉമ്മർ എന്നിവർ സർവിസിൽനിന്നു വിരമിച്ചു.

1987ൽ മാധ്യമത്തിൽ ജോലിയിൽ പ്രവേശിച്ച കോഴിക്കോട് മായനാട് സ്വദേശിയായ കെ. മുഹമ്മദ് ബഷീർ 34 വർഷത്തെ സർവിസിനുശേഷമാണ് വിരമിക്കുന്നത്.കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ യൂനിറ്റുകളിൽ ജോലി ചെയ്തു.ഭാര്യ: ഷംഷാദ്, മക്കൾ: നിദ ബഷീർ (ഗൾഫ്), നിദാൽ ബഷീർ (വിദ്യാർഥി).

തിരുവനന്തപുരം സ്വദേശിയായ എ.ഇ. ബഷീർ 27 വർഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്.1994 ജനുവരിയിൽ മാധ്യമത്തിൽ പ്രവേശിച്ചു. തിരുവനന്തപുരം, കൊച്ചി യൂനിറ്റുകളിൽ പ്രവർത്തിച്ചു. ഭാര്യ: ലൈല ബാനു, മക്കൾ: മുഹ്സിന, ഹസ്ന (വിദ്യാർഥികൾ).

കോഴിക്കോട് ചേന്ദമംഗലൂർ സ്വദേശിയായ ടി.കെ. മുഹമ്മദ് സലീം 32 വർഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. 1989 ഏപ്രിലിൽ സർവിസിൽ പ്രവേശിച്ചു.മലപ്പുറം, കോഴിക്കോട് യൂനിറ്റുകളിൽ ജോലി ചെയ്തു. ഭാര്യ: സക്കീന. മക്കൾ: സിറാജ്, സിറാൻ, ഷെറിൽ, സെൻഹ.

കോഴിക്കോട് ചെറുവറ്റ സ്വദേശിയായ കെ. ഉമ്മർ 28 വർഷം സേവനമനുഷ്ഠിച്ചു.മലപ്പുറം, കോഴിക്കോട് യൂനിറ്റുകളിൽ ജോലി ചെയ്തു. ഭാര്യ: സൈനബ. മക്കൾ: അദീബ് റഹ്മാൻ, നദ, നജാ ഹനാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam
News Summary - Retired from the madhyamam
Next Story