Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ...

യുവതിയെ ഫ്ലാറ്റിൽ തടഞ്ഞുെവച്ച് പീഡനം: പ്രതിക്ക് ജാമ്യം

text_fields
bookmark_border
യുവതിയെ ഫ്ലാറ്റിൽ തടഞ്ഞുെവച്ച് പീഡനം: പ്രതിക്ക് ജാമ്യം
cancel

കൊച്ചി: യുവതിയെ ഫ്ലാറ്റിൽ തടഞ്ഞുെവച്ച് ക്രൂരപീഡനങ്ങൾക്കിരയാക്കിയ കേസിലെ പ്രതി തൃശൂർ പുറ്റേക്കര പുലിക്കോട്ടിൽ വീട്ടിൽ മാർട്ടിൻ ജോസഫിന് ഹൈകോടതിയുടെ ജാമ്യം.

സാധാരണ കേസ് എന്ന നിലയിൽ കാണാനാവില്ലെങ്കിലും 90 ദിവസത്തിലേറെയായി ജയിലിൽ കഴിയുന്നത് കണക്കിലെടുത്ത് ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി. ഷെർസി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അതേസമയം, പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് ഇതിലെ ദൃശ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കരുതെന്ന വ്യവസ്ഥ കോടതി ജാമ്യവ്യവസ്ഥയിൽ ഉൾപ്പെടുത്തി. നിശ്ചിത തുകയുടെ ബോണ്ടും തുല്യതുകക്കുള്ള ആൾജാമ്യവുമടക്കം മറ്റ് ഉപാധികൾക്കൊപ്പമാണ് ഈ വ്യവസ്ഥയും ചേർത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Martin Joseph Pulikottil
News Summary - Rape of a young woman in a flat: Bail for the accused
Next Story