Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ സ്വന്തം...

യുവതിയെ സ്വന്തം വീട്ടിൽ ക്വാറൻറീന് അനുവദിക്കാതെ നാട്ടുകാരുടെ ക്രൂരത

text_fields
bookmark_border
യുവതിയെ സ്വന്തം വീട്ടിൽ ക്വാറൻറീന് അനുവദിക്കാതെ നാട്ടുകാരുടെ ക്രൂരത
cancel
camera_alt?????????? ??? ???????????????? ????????????????????????? ????????? ???????????? ???????????????????

ചിറ്റൂർ (പാലക്കാട്): കോയമ്പത്തൂരിൽ നിന്നെത്തിയ യുവതിയെ ഹോം ക്വാറൻറീന് അനുവദിക്കാതെ നാട്ടുകാർ. കോയമ്പത്തൂരിൽ സർക്കാർ ജീവനക്കാരിയായ 22 കാരി കഴിഞ്ഞദിവസം ചിറ്റൂരിലെ വീട്ടിലെത്തിയപ്പോഴാണ് സമീപവാസികളായ 50 ലേറെ പേർ പ്രതിഷേധവുമായെത്തിയത്.

ആരോഗ്യ പ്രവർത്തകരും പൊലീസും ജനപ്രതിനിധികളുമുൾപ്പെടെയുള്ളവർ ഇടപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. ചിറ്റൂർ തത്തമംഗലം നഗരസഭയിലെ കാടൂരിലാണ് സംഭവം. യുവതി നാട്ടിലെത്തിയതോടെ കുടുംബാംഗങ്ങൾ വാടകവീട്ടിലേക്ക് മാറി സൗകര്യമൊരുക്കിയിരുന്നു. എന്നാൽ, ഇവർ താമസിക്കാനെത്തിയതോടെ നാട്ടുകാർ തടയുകയായിരുന്നു.

തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലേക്ക് മാറി. യുവതി ജില്ല കലക്ടർക്ക് പരാതി നൽകി.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarantinecovidCovid In Kerala
News Summary - quarantine issue-palakkad-kerala news
Next Story