Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവളപ്പാറ പുനരധിവാസ...

കവളപ്പാറ പുനരധിവാസ പദ്ധതി വൈകൽ: പി.വി. അൻവറിെൻറ വിശദീകരണം തേടി ഹൈകോടതി

text_fields
bookmark_border
കവളപ്പാറ പുനരധിവാസ പദ്ധതി വൈകൽ: പി.വി. അൻവറിെൻറ വിശദീകരണം തേടി ഹൈകോടതി
cancel
കൊച്ചി: 2019ലെ പ്രളയത്തിലും ഉരുൾ പൊട്ടലിലും ബന്ധുക്കളും വീടുകളും നഷ്ടപ്പെട്ട നിലമ്പൂർ കവളപ്പാറയിലെ ദുരന്ത ബാധിതർക്ക് പുനരധിവാസ പദ്ധതി നടപ്പാക്കാത്തതിനെതിരായ ഹരജിയിൽ പി.വി. അൻവർ എം.എൽ.എക്ക് ഹൈകോടതിയുടെ നോട്ടീസ്. 59 പേർ മരിക്കുകയും ഒട്ടേറെ വീടുകൾ പൂർണമായും ഭാഗികമായും നശിക്കുകയും ചെയ്ത സംഭവത്തിൽ മുൻ കലക്ടറും എം.എൽ.എയും തമ്മിലുള്ള ശീതസമരത്തിെൻറ പേരിൽ പുനരധിവാസ പദ്ധതി സ്തംഭിച്ച അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി കവളപ്പാറ കോളനി കൂട്ടായ്മ കൺവീനർ എം. ദിലീപ് നൽകിയ ഹരജിയിലാണ് എം.എൽ.എയുടെ വിശദീകരണം തേടിയത്. ഹരജി ഇനി പരിഗണിക്കുന്ന ആഗസ്റ്റ് ആറിനകം സർക്കാറും എം.എൽ.എയും വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkavalapparaKerala News
News Summary - pv anvar-high court-kavalappara-kerala news
Next Story