Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുത്തുമല ദുരന്തം:...

പുത്തുമല ദുരന്തം: തിരച്ചിൽ നിർത്തുന്നു, പ്രാദേശിക തിരച്ചിൽ തിങ്കളാഴ്ച കൂടി

text_fields
bookmark_border
Puthumala-Tragedy
cancel
മേപ്പാടി: പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുവേണ്ടി ഔദ്യോഗിക തിരച് ചിൽ നിർത്തിവെക്കാൻ വെള്ളിയാഴ്ച മേപ്പാടിയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. ദേശീ യ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്) സേവനം മതിയാക്കും. ഫയർഫോഴ്സ്, വനം, പൊലീസ് സേവനം തുടർന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിമിതപ്പെടുത്തും. ആഗസ്റ്റ് ഒമ്പതു മുതൽ 23 വരെയാണ് തിരച്ചിൽ നടത്തിയത്.

ഇതിനകം 12 മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുൾെപാട്ടിയ സ്ഥലത്തിനുതാഴെ സൂചിപ്പാറയിലും നിലമ്പൂർ മുണ്ടേരി വരെയും തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു. ഇനി അഞ്ചുപേരെ കണ്ടെത്താനുണ്ട്. ഇനിയും കണ്ടെത്താൻ കഴിയാത്ത ഹംസക്കുവേണ്ടി മകെൻറ അഭ്യർഥന മാനിച്ച് തിങ്കളാഴ്ച കൂടി പുത്തുമലയിൽ തിരച്ചിൽ നടത്തും. മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കൾ യോഗത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:puthumala landslide
News Summary - puthumala landslide
Next Story