Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസഫ് ഗ്രൂപ്പിലും...

ജോസഫ് ഗ്രൂപ്പിലും കലക്കം

text_fields
bookmark_border
PJ Joseph
cancel

കോട്ടയം: സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലും പൊട്ടിത്തെറി. പട്ടികയിൽനിന്ന് പ്രമുഖരെ ഒഴിവാക്കിയതും കെ.എം. മാണിയുടെ മരുമകനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫിന് സീറ്റ് നൽകിയതും പാർട്ടിയിലെ പ്രബല വിഭാഗത്തെ ചൊടിപ്പിച്ചു. ഒഴിവാക്കപ്പെട്ട നേതാക്കളും ഭാരവാഹികളും അണികളും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നതോടെ ജോസഫ് ഗ്രൂപ് പ്രതിസന്ധിയിലാണ്.

യു.ഡി.എഫ് നൽകിയ 10 സീറ്റിൽ ഏഴും പഴയ ജോസഫ് വിഭാഗം നേതാക്കൾക്കാണ് നൽകിയത്. മാണി വിഭാഗത്തിൽനിന്നെത്തിയ രണ്ടുപേർ മാത്രമാണ് പട്ടികയിൽ ഇടംനേടിയത്. ചങ്ങനാശ്ശേരിയിൽ സി.എഫ്. തോമസിെൻറ സഹോദരനും നഗരസഭ ചെയർമാനുമായ സാജൻ ഫ്രാൻസിസിനെയും തഴഞ്ഞു.

തിരുവല്ല സീറ്റ് ലക്ഷ്യമിട്ട് ജോസ് വിഭാഗത്തിൽനിന്ന് ജോസഫ് പക്ഷത്തേക്ക് ചേക്കേറിയ ജോസഫ് എം. പുതുശ്ശേരിയും വിക്ടർ ടി. തോമസുമാണ് പട്ടികക്ക് പുറത്തായ പ്രമുഖർ. ഏറ്റുമാനൂർ അല്ലെങ്കിൽ ചങ്ങനാശ്ശേരിക്കായി ശ്രമിച്ചിരുന്ന കോട്ടയം ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പനും ഒൗട്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Problems in Josph Group
Next Story