Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി...

വൈദ്യുതി പ്രതിസന്ധി; മന്ത്രി കാര്യങ്ങൾ പഠിക്കുന്നില്ല -എം.എം. മണി

text_fields
bookmark_border
വൈദ്യുതി പ്രതിസന്ധി; മന്ത്രി കാര്യങ്ങൾ പഠിക്കുന്നില്ല -എം.എം. മണി
cancel

തൊടുപുഴ: വൈദ്യുതി പ്രതിസന്ധിക്ക് കാരണം മഴയില്ലാത്തതാണെന്ന് മന്ത്രി പറയുന്നത് കാര്യങ്ങൾ പഠിക്കാതെയാണെന്ന് മുൻ മന്ത്രി എം.എം മണി. കേരളത്തിൽ വൈദ്യുതി ഉപഭോഗം എങ്ങനെയാണ് കൂടിയത്. കേരളത്തിലെ ജനം മുഴുവൻ ഭക്ഷിക്കുന്നത് വൈദ്യുതിയാണോ. 40 ശതമാനം മാത്രമേ സംസ്ഥാനത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്നുള്ളൂ.

പല കരാറുകൾ ഉണ്ടാക്കിയാണ് എൽ.ഡി.എഫ് സർക്കാർ സമ്പൂർണ വൈദ്യുതിവത്കരണം നടത്തിയത്. വൈദ്യുതി മന്ത്രിക്കും മുഖ്യമന്ത്രിക്കും ദീർഘവീക്ഷണം ഇല്ലായെന്നാണ് മനസ്സിലാകുന്നത്. വൈദ്യുതി കട്ട് ഉണ്ടാക്കി സ്വകാര്യ കമ്പനികൾക്ക് വലിയ തോതിൽ പണം ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടാക്കിക്കൊടുക്കാനുള്ള നീക്കമാണോ പിന്നിലെന്നും സംശയമുണ്ടെന്നും എം.എം. മണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM Manielectricity crisisLatest NewsKerala
News Summary - Power Minister is not studying the issues - M.M. Mani
Next Story