Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോത്തൻകോട് കൊലപാതകം:...

പോത്തൻകോട് കൊലപാതകം: ആയുധങ്ങൾ കണ്ടെടുത്തു

text_fields
bookmark_border
പോത്തൻകോട് കൊലപാതകം: ആയുധങ്ങൾ കണ്ടെടുത്തു
cancel
camera_alt

ഒട്ടകം രാജേഷിനെെതളിവെടുപ്പിനെത്തിച്ചപ്പോൾ

പോത്തൻകോട്: പോത്തൻകോട് കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രധാന പ്രതി ഒട്ടകം രാജേഷിനെെതളിവെടുപ്പിനെത്തിച്ചു. ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലത്തും കൊലപാതകത്തിന് ശേഷം കാൽ വെട്ടി വലിച്ചെറിഞ്ഞ സ്ഥലത്തെത്തിച്ചുമായിരുന്നു തെളിവെടുപ്പ്.

ചിറയിൻകീഴ് ശാസ്തവട്ടത്തെ കുറ്റിക്കാട്ടിൽ നിന്നും കൊലക്കുപയോഗിച്ച വെട്ടുകത്തി െപാലീസ് കണ്ടെടുത്തു. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് പ്രദേശവാസികൾ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

പോത്തൻകോട് സി.ഐ ശ്യാമിെൻറ നേതൃത്വത്തിലുള്ള െപാലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിൽ പങ്കെടുത്ത 11 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി സംഭവം നടന്ന സ്ഥലത്തും ഗൂഢാലോചന നടന്ന സ്ഥലത്തും ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ്‌ നടത്തുമെന്ന് െപാലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weaponpothencode murder
News Summary - Pothencode murder: Weapons recovered
Next Story