Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആന്തൂർ: പൊലീസ്...

ആന്തൂർ: പൊലീസ് അന്വേഷണം നിർത്തുന്നു; നഗരസഭക്ക് ക്ലീൻ ചിറ്റ്

text_fields
bookmark_border
ആന്തൂർ: പൊലീസ് അന്വേഷണം നിർത്തുന്നു; നഗരസഭക്ക് ക്ലീൻ ചിറ്റ്
cancel

കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിെൻറ അന്വേഷണം െപാലീസ് അവസാനിപ്പിക്കുന്നു. കണ്ണൂർ നാർകോട്ടിക്ക് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് വൈകാതെ കോടതിയിൽ സമർപ്പിക്കും.

പ്രതിക്കൂട്ടിലായ സി.പി.എം നിയന്ത്രണത്തിലുള്ള ആന്തൂർ നഗരസഭക്ക് ക്ലീൻ ചിറ്റ് നൽകുന്നതാണ് അന്തിമ റിപ്പോർട്ട്. സി.പി.എം കേന്ദ്ര കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയായ പി.കെ. ശ്യാമളയാണ് നഗരസഭാധ്യക്ഷ. 16 കോടി മുതൽമുടക്കിൽ സാജൻ പണികഴിപ്പിച്ച പാർത്ഥാസ് കൺവെൻഷൻ സെൻററുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കൺവെൻഷൻ സെൻററിന് പ്രവർത്തനാനുമതി വൈകിയതിലെ നിരാശയാണ് ആത്മഹത്യക്ക് കാരണമെന്നും, എന്നാൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താൻവിധം ആന്തൂർ നഗരസഭ അധികൃതർക്കെതിരെ തെളിവിന്നുമില്ലെന്നാണ് അന്വേഷണ സംഘത്തിെൻറ റിപ്പോർട്ട്.

തുടക്കത്തിൽ ജനവികാരത്തിനൊപ്പംനിന്ന സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി, നഗരസഭക്ക് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തിയത്. പി.കെ. ശ്യാമളയെ നഗരസഭാധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നതുൾപ്പെടെ ജില്ല കമ്മിറ്റിയിൽ ചർച്ചയായി. എന്നാൽ, സംസ്ഥാന നേതൃത്വം ഇടപെട്ട് തിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police investigationanthoor sajan case
News Summary - Police investigation in anthoor sajan case
Next Story