Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ഏകോപനമില്ലായ്മ പ്രകടം

text_fields
bookmark_border
ഏകോപനമില്ലായ്മ പ്രകടം
cancel

അഴിമതി നിയന്ത്രിക്കാനുള്ള ശ്രമം ഫലം കണ്ടുതുടങ്ങി. പൊലീസിെൻറ കാര്യക്ഷമതയില്ലായ്മ, സിവിൽ സർവിസ് തർക്കങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, മന്ത്രിമാരുടെ രാജി, സി.പി.ഐയുടെ നല്ലപിള്ള ചമയൽ, പ്രതിപക്ഷത്തിെൻറയും മാധ്യമങ്ങളുടെയും കോടതിയുടെയും അത്യുത്സാഹം എന്നിവ പ്രതിച്ഛായയെ ചെറിയ തോതിൽ ബാധിച്ചു. പാർട്ടി, മുന്നണി, സർക്കാർ ഉദ്യോഗസ്ഥർ എന്നിവയുടെ ഏകോപനമില്ലായ്മ പ്രകടമാണ്. സർക്കാറിന് നൂറിൽ 75 മാർക്ക് നൽകും. കെ.ടി. ജലീലിന് 80. എല്ലാം ശരിയാകും എന്ന ചെലവേറിയ വാഗ്ദാനത്തിനൊപ്പം ഓടിയെത്താൻ കഠിനവും ആത്മാർഥവും ത്വരിതവുമായ നടപടികൾ വേണം. വിമർശനങ്ങൾക്കു വിവേകവും സംയമനവും ആത്മാർഥതയും മാത്രമുള്ള മറുപടികൾ ഉണ്ടാകണം.
(തിരക്കഥാകൃത്ത് )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi Govt@ 1 year
News Summary - pinarayis one year
Next Story